എ പി വിഭാഗം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. ...ലീഗിനെ കരിവാരി തേക്കാന്‍ നോക്കുന്നത്‌ യൂത്ത്‌ ലീഗിെന്‍റ ചുണ കുട്ടികള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല.........ചേളാരി സെക്രട്ടറി വഹ്ഹാബി മതത്തിലേക്ക്‌.....ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് സൗന്ദര്യ മല്‍സരം..?..എസ്കെ എസ് എസ് എഫ് ബോര്‍ഡ്‌ ചെളി തേക്കുക സ്വര്‍ഗത്തിലേക്ക്‌ പോകാന് (balusheri)‍...

ഒരു നിമിഷം

ഈ ബ്ളോഗില്‍ പഴയ താളുകളില്‍ ഞെട്ടിക്കുന്ന ചിലതുണ്ട്‌ അത്‌ കൊണ്ട്‌ പഴയ താളുകള്‍ കാണുവാന്‍ മറക്കല്ലേ... കാണുവാന്‍ മറക്കല്ലേ... മദീനയിലുള്ള റസൂലുല്ലാന്‍റ പച്ച ഖുബ്ബ തകര്‍ക്കും എന്ന്‌ മുജാഹിദുകള്‍ ആരും പറഞ്ഞിട്ടില്ലാ എന്ന്‌ പറഞ്ഞ്‌ അവര്‍ക്ക്‌ ഓശാന പാടുന്നവര്‍ ഇത്‌ ഒന്ന്‌ കാണുകതല മൊട്ടയടിക്കല്‍ കുഫ്‌രിയത്താണ്‌ ബാലുശേരി മൊട്ടയടിച്ചപ്പോള്‍ എന്ത്‌ സംഭവിച്ചു....

2009, ഫെബ്രുവരി 18, ബുധനാഴ്‌ച

മൌലവിമാരുടെ പാപ്പരത്തം

കേരളത്തില്‍ മൊസാദ്‌ എത്തിയതിന്‌ തെളിവ്‌ എന്ത്‌?നാം വാനോളം പുകഴ്ത്തിയിരുന്ന സലഫികളും സ്വലാഹികളുംസുല്ലമികളും സ്വന്തം മതത്തില്‍ വഞ്ചന നടത്തിയതായി അടുത്ത കാലത്തായി അരീക്കോടും പുളിക്കലും മേപ്പയൂരും കൊഴിലാണ്ടിയിലും അങ്ങ്‌ കടലിനക്കരെ ഷാര്‍ജയിലും നടന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ കിട്ടിയതിെന്‍റ അടിസ്ഥാനത്തില്‍ മുവഹ്ഹിദീങ്ങളില്‍ പലര്‍ക്കും നീരസം തോന്നിയതിെന്‍റ ഉദാഹരണമാണ്‌ എന്നെപ്പോലെയുള്ള എടവണ്ണയിലുള്ളവര്‍ക്ക്‌ പോലും പൊളിച്ചെഴുത്ത്‌ വേണ്ടിവന്നത്‌. മറുഭാഗത്തുള്ള സുന്നികളില്‍ ആരോപിക്കപ്പെട്ട പല കാര്യങ്ങളും സ്വന്തം കൂടാരത്തില്‍ തന്നെ യഥേഷ്ടം കണ്ടുകൊണ്ടിരിക്കുന്നു.സലഫിയൊന്നൊക്കെ കേള്‍ക്കുമ്പോള്‍ പലരും സ്വലഫുസ്സ്വാലിഹീങ്ങളെയാണ്‌ മനസ്സില്‍ കൊണ്ടിരുന്നെങ്കില്‍ തെറ്റുപറ്റി. സ്വലഫുകളുടെ ഒരു അണുമണി തൂക്കം പോലും ഈമാനില്ലാത്ത ശരിക്ക്‌ പറഞ്ഞാല്‍ സിയോണിസ്റ്റുകളില്‍ നിന്ന്‌ പിറന്നവരാണ്‌ എന്ന്‌ തോന്നിപ്പോകും അല്ല ഉറപ്പിച്ച്‌ പോയി. പറയുന്നതൊന്ന്‌ ചെയ്യുന്നതൊന്ന്‌ ഈ വിശയത്തെ പറ്റി 'നിങ്ങള്‍ ചെയ്യാത്തതെന്തിനാണ്‌ പറയുന്നത്‌' എന്ന വിശുദ്ധ വചനത്തിെന്‍റ സാരം പോലും ഭയക്കാത്ത കൂട്ടരാണിവര്‍ എന്ന സത്യാവസ്ഥയാണ്‌ മുവഹ്ഹിദീങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയത്‌.ഒരു സ്വലാഹി തെന്‍റ ഗുരവായ സുല്ലമിയോട്‌ പറയുന്നതെന്താണ്‌ " സുല്ലമീ ആത്തറച്ചി ഞമ്മള്‍ കലക്കും" . എെന്‍റ നാട്ടിനടുത്ത്‌ മുണ്ടേങ്ങരയില്‍ ഒരാള്‍ മുസ്ളിയാക്കളെപ്പോലും കടത്തിവെട്ടി ജിന്ന്‌ കൂടിയ പെണ്‍ കുട്ടിയുടെ തുടയില്‍ കയറി ഇരുന്നത്‌ മൌലവിമാരുടെ പാപ്പരത്തം കാണിക്കുകയാണ്‌ . ഇതൊക്കെ നിഷേധിച്ച്‌ സ്വന്തം അണികളെ കണ്ണ്‌ വെട്ടിച്ച്‌ വിഢഢി വേഷം കെട്ടുന്നത്‌ എന്നെപ്പോലുള്ളവര്‍ക്ക്‌ സഹിക്കില്ല. മൌലവിമാര്‍ക്ക്‌ കഴിവിെന്‍റ പരമാവധി സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും സുന്നികളെ കഴിവിെന്‍റ പരമാവധി പലനിലക്കും ദ്രോഹിക്കുവാന്‍ സുല്ലമിമാരുടെ ഖുര്‍ആന്‍ ക്ളാസിലൂടെ ഊര്‍ജ്ജം കാണിച്ച തനിക്ക്‌ പല മൌലവിമാരില്‍ നിന്നും കിട്ടിയ സമ്മാനം ഇവിടെ പറയാന്‍ നാണിക്കുന്നു.മുഖത്ത്‌ നോക്കി ഒരു ഉളുപ്പുമില്ലാതെ അസത്യം പറയുന്ന സ്വലാഹിയായിരുന്ന്‌ അവസാനമായി എനിക്ക്‌ കൂട്ടിന്‌ കിട്ടിയത്‌. കുറച്ച്‌ ദിവസമായി ഇതൊന്നും പറയാതെ മറച്ച്‌ വെച്ച നടന്ന എനിക്ക്‌ സഹിക്കാന്‍ കഴിയാത്ത ചിലത്‌ ഈ യടുത്ത്‌ കണ്ടു . പ്രചുര പ്രചാരം നേടിയ ഞങ്ങളുടെ ജില്ലക്കാരനായ കട്ടുപ്പാറ സ്വദേശി നാദാപുരത്ത്‌ പ്രസംഗിച്ചതിെന്‍റ സിഡി . നെഞ്ചത്ത്‌ കൈ വെച്ച്‌ ചിന്തിക്കുന്നവരോട്‌ ഈ പാവപ്പെട്ട എനിക്ക്‌ പറയുവാനുള്ളത്‌ ചിന്തിക്കൂ സത്യം പിന്‍ തുടരൂ. സലഫി ഇസ്ളാമിെന്‍റ പേരില്‍ അമുസ്ളിംകളെപ്പോലും ലജ്ജിപ്പിക്കുന്ന രൂപത്തില്‍ ചീത്ത പറയുന്നത്‌. എന്ത്‌ പ്രവാചകരുടെ പാഥയാണ്‌ പിന്‍ പറ്റുന്നത്‌ എന്ന്‌ പറയുന്നു. മുഅ്മിനായ മനുഷ്യന്‍ നാവില്‍ നിന്ന്‌ വരാന്‍ പറ്റാത്ത പലതും പറയുന്നു.വിഢികളായി അത്‌ കേട്ടുകൊണ്ടിരിക്കുന്നവര്‍ ചിരിക്കുന്നു.
മൂസ ഫാറൂഖി എടവണ്ണ

2009, ഫെബ്രുവരി 8, ഞായറാഴ്‌ച

എന്തൊരു ചന്തം!! ഹാ നിസ്കാരത്തിന്ന്‌ എന്തൊരു റാഹത്ത്‌ !!




എന്തൊരു ചന്തം!! ഹാ നിസ്കാരത്തിന്ന്‌ എന്തൊരു റാഹത്ത്‌ !! എന്തൊരു ചന്തം!! ഹാ നിസ്കാരത്തിന്ന്‌ എന്തൊരു റാഹത്ത്‌ !! ഇത്‌ പോലുള്ള സ്ഥലങ്ങളില്‍ ഏത്‌ നിസ്ക്കരിക്കാത്ത തൌഹീദ്‌ കാരനും സലഫികളുടെ വാക്ക്‌ മനസാ വാചാ കര്‍മ്മണ അംഗീകരിച്ചു തരുണീമണികളോടൊത്ത്‌ മൈതാനികളില്‍ പോലും കലരാന്‍ മുന്നോട്ടു വരുന്ന കാഴ്ച. ജമീല കുട്ടിക്കും ആഇച്ചൂനും കിട്ടിയ സമ്മാനം ഇവിടെങ്ങില്‍ സുലഭമാണ്‌. ഈ കുറാഫി മോല്യാക്കന്‍മാര്‍ക്കൊന്നും കാലം തിരിയൂലാന്ന്‌ ഇപ്പോള്‍ ഈ മാതിരിയൊക്കെയുണ്ടെങ്കിലെല്ലെ കുട്ട്യാക്കും ഒരു ഉഷാശാറ്‌ ഉണ്ടാകൊളളു. ഞമ്മെന്‍റ മക്കളും മക്കളമക്കളും ഞങ്ങളും തൊട്ടിം വട്ടിം കുട്ടിം എല്ലാംകൊണ്ട്‌ മൌലവീെന്‍റ പെമ്പറന്നോളൊപ്പം മൈതാനീക്കാണ്ട്‌ പോയാല്‍ പിന്നെ മനസിന്‌ ഒരു പൊരുത്തവും കജ്ജിനും കാലിനും ഒരു ആയാസവുമായി.പിന്നെ നിക്കരിച്ചാന്‌ സലഫി ഉസ്താദിന്നും ഒരു ജോറ്‌. ഇതെക്കെ ഞ്ഞ്‌ മരിച്ചാല്‌ കിട്ടോ ഇത്തരം സുഖം വേണെങ്കില്‌ പോരെ ബീപാത്തോ ഓനിം ഞമ്മക്ക്‌ ഇെന്‍റ കൂടെ ചാലിയാറ്‌ പെയെെന്‍റ മാട്ട്മ്മക്ക്‌ കൂട്ടാം.