എ പി വിഭാഗം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. ...ലീഗിനെ കരിവാരി തേക്കാന്‍ നോക്കുന്നത്‌ യൂത്ത്‌ ലീഗിെന്‍റ ചുണ കുട്ടികള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല.........ചേളാരി സെക്രട്ടറി വഹ്ഹാബി മതത്തിലേക്ക്‌.....ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് സൗന്ദര്യ മല്‍സരം..?..എസ്കെ എസ് എസ് എഫ് ബോര്‍ഡ്‌ ചെളി തേക്കുക സ്വര്‍ഗത്തിലേക്ക്‌ പോകാന് (balusheri)‍...

ഒരു നിമിഷം

ഈ ബ്ളോഗില്‍ പഴയ താളുകളില്‍ ഞെട്ടിക്കുന്ന ചിലതുണ്ട്‌ അത്‌ കൊണ്ട്‌ പഴയ താളുകള്‍ കാണുവാന്‍ മറക്കല്ലേ... കാണുവാന്‍ മറക്കല്ലേ... മദീനയിലുള്ള റസൂലുല്ലാന്‍റ പച്ച ഖുബ്ബ തകര്‍ക്കും എന്ന്‌ മുജാഹിദുകള്‍ ആരും പറഞ്ഞിട്ടില്ലാ എന്ന്‌ പറഞ്ഞ്‌ അവര്‍ക്ക്‌ ഓശാന പാടുന്നവര്‍ ഇത്‌ ഒന്ന്‌ കാണുകതല മൊട്ടയടിക്കല്‍ കുഫ്‌രിയത്താണ്‌ ബാലുശേരി മൊട്ടയടിച്ചപ്പോള്‍ എന്ത്‌ സംഭവിച്ചു....

2009, ഒക്‌ടോബർ 14, ബുധനാഴ്‌ച

മലയാള ഖുതുബയും മാറ്റങ്ങളും

കടല്‌ കടന്നപ്പോള്‍ ആണ്ടറുതിയില്‍ മുന്നണിപ്പോരാളിയുടെ റോളില്‍ ഒന്നാം സ്വഫ്ഫിലാണ്‌ സാധാരണ അറബി പയ്യനാക്കി കുടുങ്ങിയവനെ കാണാന്‍ കഴിയുന്നത്‌ അതിനെ നായീകരിക്ക?കുവാന്‍ ചില ഓട്ട പാത്രങ്ങളും



കുന്തിരിക്കം പൊകയിപ്പിച്ചാലുള്ള പോലെയാണ്‌ വഹ്ഹാബി പാളയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. തെന്‍റ പ്രതിയോഗികളെ എങ്ങിനെയും വക വെരുത്താന്‍ തെറിവിളിയും ആസനത്തിലൂത്തും ഒരു ഭാഗത്ത്‌ നടക്കുമ്പോള്‍ മറുഭാഗത്ത്‌ ശരണം വിളിയും കൊലവിളിയും. ജിന്നിറക്കലും കയറ്റലും. മാല മൌലിദ്‌ നിര്‍മ്മാണവും നാളിത്‌വരെ സുന്നികളെ ഞെക്കിയും നക്കിയും കൊല്ലാന്‍ ശ്രമിച്ചവര്‍ക്ക്‌ ദുനിയാവില്‍ വെച്ച്‌ തന്നെ തങ്ങള്‍ ചെയ്ത തെമ്മാടിത്തരങ്ങള്‍ക്ക്‌ അനുഭവിക്കേണ്ട ഫലങ്ങള്‍!!! ഹാ ! കുറന്തോട്ടികളെ ! മൈക്കകളെ! പൊട്ടന്‍മാരെ! പൊട്ട പോയത്തക്കാരെ!!!! ഇങ്ങിനെ നീളുന്നു. വിസ്മയകരമായ കരളില്‍ തട്ടുന്ന നേതാക്കളുടെ മലയാള ഖുതുബ. അര്‍ത്ഥം തിരിയണമെന്ന്‌ വിജാരിച്ചാവും ഈ മൌലവികള്‍ ഇത്തരം നാറ്റുന്നത്‌. ജാറങ്ങള്‍ ഇടിച്ച്‌ നിരത്തുവാന്‍ കരിച്ചന്ത കള്ള്‌ ചെത്ത്‌ കാരന്‍ യുക്തി വാദിയായ ഉസ്മാന്‍ ഡോക്ടറെ മാതൃകയാക്കുന്ന രംഗം കാണുക.
..മടവൂരികളുടെ മൂന്തക്ക്‌ ഞാനൊന്ന്‌ കൊടുത്താലൊ എന്ന്‌ തോന്നി അല്‍പ്പമാന്യനായത്‌ കൊണ്ട്‌ ഒന്നും ചെയ്തില്ലാ എന്ന്‌ തൌഹീദിെന്‍റ വെന്നിക്കൊടിയുമായി നടക്കുന്ന സ്വലാഹി? ആസനത്തിലെ പ്രോഗ്രാമിെന്‍റ ഡയറക്ടറാകാന്‍മാത്രം വിവേകമുള്ള ഡോക്ടര്‍

2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

വഴിത്തിരിവിെന്‍റ പത്രത്തില്‍




വഴിത്തിരിവിെന്‍റ പത്രത്തില്‍ വരുന്നതാണെങ്കില്‍ അത്‌ ഇസ്ളാമാകും വിശിഷ്യ അമീറിെന്‍റതാണെങ്കില്‍ പിന്നെ എല്ലാം ഇസ്ളാമികം തന്നെ. മൌദുദി സിദ്ധാന്തം നാളുക്കുനാള്‍ പരിഷ്ക്കരിച്ച്‌ സ്വാമിയത്തിലേക്ക്‌ പോകുന്നത്‌ അറിയാതെ പോകും പാവം കുഞ്ഞാടുകള്‍ക്ക്‌ ഇപ്പോഴും സ്വാളിടാറിറ്റിയും മറ്റുമാഴി നടക്കുന്നു. ഇതിനെതിരെ പ്രതികരിക്കാന്‍ ശേഷി ഇല്ലാതെ പോകുന്നു

ഉളുപ്പുണ്ടങ്കില്‍ വഹ്ഹാബികള്‍ അത്‌ ചൈതിരിക്കും


സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്‌ ഡോക്ടറെയും? ബാലു നഴ്സിനെയും മാറ്റി. പക്ഷെ റസൂലിനെ ദജ്ജാലാക്കിയ കരിങ്കാലിയെ എന്ത്‌ കൊണ്ട്‌ പുറത്താക്കിയില്ലാ ഉളുപ്പുണ്ടങ്കില്‍ വഹ്ഹാബികള്‍ അത്‌ ചൈതിരിക്കും

2009, ഒക്‌ടോബർ 4, ഞായറാഴ്‌ച

ചൂടേറിയ രംഗങ്ങള്‍ നേരില്‍ കാണുവാന്‍

മടവൂര്‍തൌഹീദിെന്‍റ വാനും മൌലവി കണ്ടൈനറും തമ്മില്‍ കൂട്ടിമുട്ടിയപ്പോള്‍ ഉണ്ടായ വിസ്ഫോടനങ്ങള്‍ മറ്റു പത്രങ്ങളിലെവിടെയും കിട്ടാത്ത ചൂടേറിയ രംഗങ്ങള്‍ നേരില്‍ കാണുവാന്‍

മടവൂര്‍തൌഹീദിെന്‍റ വാനും മൌലവി കണ്ടൈനറും തമ്മില്‍ കൂട്ടിമുട്ടിയപ്പോള്‍ ഉണ്ടായ വിസ്ഫോടനങ്ങള്‍ മറ്റു പത്രങ്ങളിലെവിടെയും കിട്ടാത്ത ചൂടേറിയ രംഗങ്ങള്‍ നേരില്‍ കാണുവാന്‍

അല്‍ഭുതകരമായ കാഴ്ച

കേരളത്തില്‍ ഇസ്ളാമിക പ്രചരണ രംഗത്ത്‌ ഇതിഹാസം സൃഷ്ടിച്ച മഹനായിരുന്നു മര്‍ഹൂം ഇ.കെ. ഹസന്‍ മുസ്ളിയാര്‍, നിഷ്ക്കളങ്കതയുടെ പര്യായമായ ആ മഹാനുഭവന്‍ മരണ ശയ്യയിലായിരിക്കെ അദ്ദേഹത്തിനെ കാഫിറാക്കി ചിത്രീകരിച്ചിട്ട്‌ അദ്ദേഹത്തിനെ ഇസ്ളാമിലേക്ക്‌ ക്ഷണിച്ച്‌ കൊണ്ട്‌ എഴുതിയ കത്ത്‌ അല്ലാഹു അദ്ദേഹത്തിെന്‍റ കറാമത്തായി ആ കത്ത്‌ എഴുതിവയെന്‍റ സ്വന്തം ബീജത്തില്‍ പിറന്ന മകനിലേക്ക്‌ എത്തിക്കുന്ന അല്‍ഭുതകരമായ കാഴ്ച

മമ്പുറം തങ്ങള്‍ വിഗ്രഹമാണെന്ന്‌

ബ്രിട്ടീഷ്‌ കോമരങ്ങളോട്‌ പടനയിച്ചതിെന്‍റ കാരണമാകും ആ ബ്രിട്ടീഷ്കാരുടെ ചെരുപ്പ്‌ നക്കികളായ ബാലേട്ടന്‍ പറയുന്നു. മമ്പുറം തങ്ങള്‍ വിഗ്രഹമാണെന്ന്‌. ഖുതുബ്സ്സമാനിനെ ഇത്രമാത്രം ചെളിവാരിയെറിയുവാന്‍ ഊറ്റം കാട്ടിയതിെന്‍റ പിന്നിലുള്ള രഹസ്യം ഹംഫറില്‍ നിന്ന്‌ കിട്ടിയ കവര്‍ ആയിരിക്കും

സ്വലാത്തിനെ കളിയാക്കുന്നു

ഖുര്‍ആന്‍ പോലും സ്വലാത്തിെന്‍റ പ്രാധാന്യം പറയുമ്പോള്‍ വഹ്ഹാബി പാതിരി സ്വലാത്തിനെ കളിയാക്കുന്നു.

കണ്ണിലുണ്ണിയായ റസൂലുള്ളാനെ ദജ്ജാലാക്കി സംസാരിക്കുന്ന രംഗം കാണുക

ഇസ്ളാം മതത്തില്‍ വിശ്വാസിച്ച ഒരാളും പറയാത്ത, എന്തിനേറെ അമുസ്ളിംകള്‍ പോലും പറയാന്‍ ലജ്ജിക്കുന്ന തെറിയാണ്‌ മുസ്ളിമിെന്‍റ പേര്‌ വെച്ച വഹ്ഹാബി പുരോഹിതര്‍ മുസ്ളിംകളുടെ കണ്ണിലുണ്ണിയായ റസൂലുള്ളാനെ ദജ്ജാലാക്കി സംസാരിക്കുന്ന രംഗം കാണുക. ഇത്‌ കാണുന്നവരുടെ ഹൃദയത്തില്‍ ഈമാനിെന്‍റ അണുമണി തൂക്കമെങ്കിലും ഉണ്ടങ്കില്‍ അവര്‍ വേദനയുണ്ടാകും.

2009, ഒക്‌ടോബർ 1, വ്യാഴാഴ്‌ച



വൃത്തികെട്ട ഒരു വര്‍ഗം അല്ലാഹു ദുനിയാവിലുണ്ടങ്കില്‍ അത്‌ കേരളത്തിലെ സലഫി ഗുണ്ടായിസമാണ്‌ എന്ന്‌ പറയാതിരിക്കാന്‍ വയ്യ എന്ത്‌ കൊണ്ട്‌ ? നിഷ്പക്ഷമതികളായവരെപ്പോലും ചതിക്കുവാനും കളിയാക്കുവാനും മാത്രം ശ്രഷ്ടിക്കപ്പെട്ടവരായി എന്നത്‌ കൊണ്ടും ഇരുട്ടിെന്‍റ മക്കളായി എന്നത്‌ കൊണ്ടും ഇന്ന്‌ ഒന്ന്‌ പറയും നാളെ മറ്റൊന്ന്‌ മാറ്റിപ്പറയും എന്നത്‌ കൊണ്ടും സ്വന്തം പിതാവിനെ? പ്പോലും കാഫിറാക്കുന്നത്‌ കൊണ്ടും ഇങ്ങിനെപ്പോകുന്ന നീണ്ട പട്ടികയിലേക്കാണ്‌. മൌലൂദിനെ കളിയാക്കി ഗുണ്ടായിസം സ്വന്തം കള്ള്‌ ചെത്തിലും മറ്റും പ്രസിദ്ധനായ ഉമര്‍ മൌലവിയെ വാഴ്ത്തിപ്പാടുന്നു. മാത്രമൊ ആ ചെള്ള്‌ ചെത്ത്‌ കുലത്തൊഴിലാക്കിയതിെന്‍റ വാക്കി കണ്ണിയില്‍ പെട്ട ബഷീര്‍മാസ്റ്റര്‍ ഇപ്പോള്‍ സ്വാമിയായി. ഉമര്‍ മൌലവിയുടെ മരനാന്തരം മൌലിദ്‌ ഉണ്ടാക്കിയ ഗുണ്ടകള്‍ എനി ബഷീര്‍ മാസ്റ്ററുടെ മരണാനന്തരം കള്ള്‌ ചെത്തിെന്‍റ ഗുണവിശേഷങ്ങള്‍ കോര്‍ത്തിണക്കി മൌലിദ്‌ ഉണ്ടാക്കും കാത്തിരുന്നു കാണാം. ഉമര്‍ മൌലവിയുടെ മൌലിദ്‌ ഉണ്ടാക്കിയും പാടിയും ആടിയും രസിച്ച മൌലവിമാരെ അരച്ചാണിെന്‍റ പ്രശ്നം പറഞ്ഞ്‌ നടക്കുന്ന നിങ്ങളുടെ തല തൊട്ടപ്പെന്‍റ സ്ഥതി ഇതാണെങ്കില്‍ പ്രവാചകനെ കേവലം അറബി പയ്യനാക്കിയ ഒരു പാതിരി മൌലവിയാണ്‌ അക്ബര്‍. അവന്‍അങ്ങ്‌ ള്‍ഫില്‍ എത്തിച്ചപ്പോള്‍ യു.എ.ഇ. യിലെ രാഷ്ട്ര പിതാവിെന്‍റ മൌലിദ്‌ നടക്കുന്ന സദസ്സില്‍ മുന്‍ സ്വഫിലിരിക്കുന്ന കാഴ്ച കാണുക. (തുടരും)--

2009, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

കരുത്തോടെ മുന്നോട്ട്


കണ്ണീര്‍ അടങ്ങുന്നില്ല. ആ രംഗം ഓര്‍ക്കുവാന്‍ ഒട്ടുമാവുന്നില്ല.

കണ്ണീര്‍ അടങ്ങുന്നില്ല. ആ രംഗം ഓര്‍ക്കുവാന്‍ ഒട്ടുമാവുന്നില്ല. അത്‌ സംഭവിച്ചുവൊ ? കഴിഞ്ഞ ശനിയാഴ്ച ലോക മലയാളി കളെ ഞെട്ടിച്ച വിവരമാണ്‌ ലോകം കണ്ടത്‌. പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ഏവരുടെയും പ്രിയപ്പെട്ടവരായിരുന്നു. ഏത്‌ പ്രതിസന്ധികളെയും വെല്ലാന്‍ തക്ക രൂപത്തില്‍ പ്രവാചക ശിരോമണിയുടെ നേരായ മാര്‍ഗത്തിലൂടെ നിറ പുഞ്ചിരിയുമായി നടന്നു നീങ്ങിയ ആ തങ്ങളുപ്പാപ്പ ഇന്ന്‌ കൊടപ്പനക്കലില്‍ നിന്ന്‌ യാത്രയായി. നമ്മെ വിട്ടു പിരിഞ്ഞു. ഇനി എന്ന്‌ കാണും ആ മുഖം? എനി സങ്കടങ്ങള്‍ പറയുവാനും വേവലാതികള്‍ കേള്‍ക്കാനും വിധി പറഞ്ഞു പ്രശ്നങ്ങളുടെ നൂലാമാലകള്‍ നീക്കി സന്തോഷിപ്പിക്കുവാനും. കേരളത്തില്‍ കണ്ണീരിെന്‍റ കടല്‍ ഇപ്പോഴും ഒഴുകി കൊണ്ടിരിക്കുകയാണ്‌. എല്ലാവരിലും എന്തോ ഒരു ഭീതി പടര്‍ന്നിരിക്കുന്നു. എനി എന്ത്‌ ? ഈ ചോദ്യം . സര്‍വ്വ ശക്തനായ നാഥനോട്‌ കണ്ണീരോടെ പറയുന്നു. നാഥാ ഞങ്ങളുടെ തങ്ങളുപ്പാനോടൊപ്പം സ്വര്‍ഗത്തില്‍ ഞങ്ങളെ ഒരുമിച്ച്‌ കൂട്ടണെ ! ആമീന്‍. വാസ്തവത്തില്‍ തങ്ങളുപ്പയോട്‌ കൂടുതല്‍ അടുക്കുവാന്‍ കഴിഞ്ഞിട്ടില്ലങ്കിലും അഹ്ളുബൈത്തില്‍ പ്രമുഖരായത്‌ കൊണ്ട്‌ നെഞ്ചിലേറ്റി നടക്കുകയായിരുന്നു. ഇത്രപെട്ടന്ന്‌ അല്ലാഹു തിരിച്ചു വിളിക്കും എന്ന്‌ ഒരിക്കലും പ്രതീക്ഷില്ല. അത്കൊണ്ട്‌ തന്നെ ആ വിയോഗ രോദനം ദിവസങ്ങള്‍ പിന്നിട്ടിട്ടും നിയല്‍ പോലെ തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഉറക്കം വരാതെ, ഞെട്ടലില്‍ നിന്നും മുക്തമാവാതെ. പാരാവാരം പോലെ രാജ്യത്തിെന്‍റ നാനാ ദിക്കില്‍ നിന്നും അവസാനമായി ഒരു നോക്ക്‌ കാണുവാന്‍ ഒഴുകിയെത്തിയ ലക്ഷങ്ങള്‍ ആ നേതാവിെന്‍റ ആത്മ ശാന്തിക്ക്‌ വേണ്ടി പ്രാര്‍ത്ഥിച്ചു. ഇരുപത്‌ തവണയായിട്ടാണ്‌ ജനാസ നിസ്കാരം നടന്നത്‌. ജനപ്പെരുപ്പമാണ്‌ അതിന്‌ കാരണം. രാഷ്ട്രീയത്തിലെന്നപോലെ സുന്നത്ത്‌ ജമാഅത്തിെന്‍റ നേതാവ്‌ കൂടിയായിരുന്നു. എല്ലാവരെയും സ്നേഹിക്കുവാന്‍ ആ മഹാന്‌ കഴിഞ്ഞു. അഹ്ളുബൈത്തിനെ സ്നേഹിക്കുന്നവരാണ്‌ എല്ലാ മലയാളികളും. അവിടെ ജാതി മത വരമ്പില്ല. മന്ത്രിയും സാധാരണക്കാരനും അവിടെ കയറാം. എല്ലാവര്‍ക്കും ആ നേതാവിനെ വേണം. ചില്ലറ പുത്തന്‍ വാദികളല്ലാതെ. അവര്‍ റസൂലുള്ളാനെ സ്നേഹിക്കാത്തതിനാല്‍ അഹ്ളുബൈത്തിനെ സ്നേഹിക്കുവാന്‍ അവര്‍ക്ക്‌ കഴിയുകില്ല. അത്‌ കൊണ്ട്‌ തന്നെ പാണക്കാട്ടില്‍ നിന്നും ഊതി കൊടുക്കുന്ന നൂലിെന്‍റ നീട്ടം പറഞ്ഞു പരിഹാസിച്ചു. പരിഹസിച്ച അവരോട്‌ തങ്ങളുപ്പാപ്പ പ്രതികരിച്ചില്ല. ഇന്ന്‌ വേര്‍പ്പാടിെന്‍റ നൊമ്പരവുമായി കഥനമേറെ നിറച്ചു കണ്ണീരോടെ ആ മഹാത്മാവിെന്‍റ നിത്യ ശാന്തിക്ക്‌ ദികറും ദുആയുമായി നാഥനോട്‌ ഇരക്കുന്നു. നാഥാ ! തങ്ങളുപ്പാനോടൊത്ത്‌ സ്വര്‍ഗത്തില്‍ ഞങ്ങള്‍ക്കും ഒരു ഇടം തരണെ... ആമീന്‍

2009, ജൂലൈ 14, ചൊവ്വാഴ്ച

റൌളാ ശരീഫില്‍ ഇത്‌ ആരാണ്‌ പ്രാര്‍ത്ഥിക്കുന്നത്‌


വഹ്ഹാബി മാര്‍ക്കോസുമാരോട്‌ ഒന്ന്‌ പറയട്ടെ! റൌളാ ശരീഫില്‍ നബിയോട്‌ അഭി മുഖമായി പ്രാര്‍ത്ഥിച്ചാല്‍ കുഫ്‌റും ശിര്‍ക്കും ആരോപിക്കുന്നവരെ! അവിടെ ഹറമൈനി ഉള്‍പ്പടെയുള്ള സ്ഥലത്തെ രാജാവ്‌ ആ ശിര്‍ക്ക്‌ ചൈതപ്പോള്‍ അവിടെത്തെ മുത്തവ്വമാര്‍ അവിടെയുണ്ടായിട്ട്‌ എന്ത്‌ കൊണ്ട്‌ തടഞ്ഞില്ല. തടഞ്ഞാല്‍ ആ പള്ള പ്രശ്നക്കാരുടെ ചേറ്‌ മുടങ്ങുമോ? ഈ ഫോട്ടോ വരഞ്ഞുണ്ടാക്കിയതാണൊ? ഈമാനില്ലാ തൌഹീദില്ലാത്ത പാവം മുവഹ്ഹിദീങ്ങള്‍!!

2009, മേയ് 5, ചൊവ്വാഴ്ച

കോപാലന്‍ മൌലവി പറയുന്നുത്‌ കേള്‍ക്കു

ടൌസറിട്ട്‌ പാടത്ത്‌ പണിയെടുക്കുന്ന ഒരു ഇരു മമ്മിയെ മതം പറയാന്‍ ഏല്‍പ്പിച്ച്‌ വിദേശത്തേക്ക്‌ വണ്ടി കയറുന്ന പാരമ്പര്യം തെളിയിച്ച സലഫിമാര്‍, രാത്രിയുടെ ഇരുളടഞ്ഞ വേളയില്‍ തൌഹീദു പ്രചരിപ്പിക്കാന്‍ ഗള്‍ഫ്‌ കാരെന്‍റ വീട്ടിലെ മണവാട്ടിയെ തേടിയെത്തുന്ന സ്വലാഹിമാര്‍, ധൈര്യം സൃദൃഡമാക്കാന്‍ വേണ്ടി ആളില്ലാ സമയത്ത്‌ ഖബറിങ്ങല്‍ പോയി കഫം പുട മോഷ്ടിക്കുന്ന തൌഹീദു വാഹകര്‍, നാടുകാണി ചുരത്തിലെത്തി അവിടെയുള്ള ജാറത്തില്‍ പൈസ പെട്ടി തെരഞ്ഞു കിട്ടിയില്ലാ എന്ന്‌ കണ്ടപ്പോള്‍ ജാറത്തിനെ പരിക്കേല്‍പ്പിക്കാന്‍ വെമ്പല്‍ കൊണ്ട സമയമാണ്‌ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ പോലീസ്‌ നിര്‍ബന്ധിതതരായത്‌. ഇപ്പോള്‍ ഈ കള്ള മുജാഹിദ്‌ വീരന്‍മാരുടെ ഭാര്യവീട്ടില്‍ പോലും എനി താമസിപ്പിക്കുവാന്‍ സാക്ഷാല്‍ കള്ളന്‍മാരായത്‌ കൊണ്ട്‌ സമ്മതിക്കുകയില്ല. എന്ന്‌ ഈ എടവണ്ണയിലുള്ള ചില വൃദ്ധന്‍മാരായ മുജാഹിദുകള്‍ പറയുന്നത്‌. രാവിലെ മൌലവി വേഷവും രാത്രിയില്‍ പിടിച്ചു പറിയും കളവും വ്യഭിചാരവുമായി നടക്കുന്നവരെ പേറി നടക്കുവാന്‍മാത്രം തൊലിക്കട്ടിയുള്ളവര്‍ മുജാഹിദല്ലാതെ വേറെയില്ല. ആരോഗ്യത്തിന്‌വേണ്ടി ആസ്വദിക്കാന്‍വേണ്ടി, മുജാഹിദ്‌ പ്രസ്ഥാനം കൈ വെച്ച്‌......വെച്ച്‌ സ്ത്രീകളുടെ അടിപ്പാവാടയിലും കൈവെച്ച സംഭവ ബഹുലമായ വിവരം കോപാലന്‍ മൌലവി പറയുന്നുത്‌

2009, ഏപ്രിൽ 13, തിങ്കളാഴ്‌ച

പള്ളി പൊളിക്കലും മഖ്ബറയില്‍ കയറി കളവ്‌ നടത്തലും പൊളിക്കലും പുണ്യമായ അമലാണ്‌ മുവഹ്ഹിദുകള്‍ക്ക്‌


സാമൂഹ്യ ജീവികളായ മനുഷ്യര്യല്‍ വര്‍ഗീയതയുടെ വിഷ വിത്ത്‌ പാകി ഇരുട്ടിെന്‍റ മറവില്‍ ചെയ്തു കൂട്ടുന്ന തെമ്മാടിത്തരം (ഇവരുടെ ഭാഷയില്‍ ഇത്‌ സലഫികളുടെ നന്‍മ നടപ്പിലാക്കലാണ്‌) മറ്റുള്ള സമുദായക്കാരെ വര്‍ഗീയതയുടെ കണ്ണ്‌ കൊണ്ട്‌ കാണാന്‍ വേണ്ടി നാടുകാണി ചുരത്തിലെ ജാറം പൊളിച്ച്‌ രാത്രിയുടെ മറവില്‍ ചെയ്തു കൂട്ടിയ തന്ത്രമാണ്‌ കേരള പോലീസ്‌ പൊളിച്ചത്‌. തല്‍സമയം കണ്ടത്‌ പോലീസ്‌ തന്നെയായത്‌ കൊണ്ട്‌ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു. ഇത്‌ അവിടെ മറപെട്ട്‌ കിടക്കുന്ന മഹാരഥെന്‍റ കറാമത്താണ്‌ തെമ്മാടികളെ കയ്യോടെ പിടി കൂടിയത്‌. മുമ്പ്‌ റസൂലുള്ളാെന്‍റ ജാറം പൊളിക്കാന്‍ എല്ലാവിധ സന്നാഹങ്ങളോട്‌ കൂടിയും പുറപ്പെട്ട്‌ പിടിയിലായത്‌ ജൂതന്‍മാരെയാണ്‌ ( റസൂലുള്ളാഹി (സ) മുഅ്ജിസത്താണ്‌ ആ തെമ്മാടികളെ പിടി കൂടിയത്‌) ആ പ്രവണത മുസ്ളിമിെന്‍റ പേരില്‍ പ്രവര്‍ത്തിക്കുന്ന മുജാഹിദ്‌ സിയോണിസ്റ്റുകള്‍ അവിരാമം തുടരുന്നുണ്ട്‌. അവര്‍ മഖ്ബറ മാത്രമല്ല പൊളിക്കുന്നത്‌ എടപ്പാളിനടുത്ത്‌ മൂക്കുതലയില്‍ രാത്രിയുടെ ഇരുട്ടില്‍ പള്ളിപൊളിച്ചു. ഇങ്ങിനെ പോകുന്നു ഇവരുടെ പാരമ്പര്യ അമലുകള്‍. പാലപെറ്റ പള്ളി രാഷ്ട്രീയ മേലാളന്‍മാരുടെ ഒത്താശയോടെ റാഞ്ചിയത്‌ നിഷ്പക്ഷമതികള്‍ക്ക്‌ താങ്ങാവുന്നതിനപ്പുറമാണ്‌. ചുരുക്കത്തില്‍ കേരളത്തില്‍ എവിടെയൊക്കെ പ്രശ്നങ്ങളുണ്ടൊ അവിടെയൊക്കെ ഈ കൂട്ടരുടെ കറുത്ത കരങ്ങളുണ്ടാകും പലതും അറിയാതെ പോകുന്നത്‌ പകല്‍ മാന്യമാരായത്‌ കൊണ്ടും പണക്കൊഴുപ്പു കൊണ്ടുമാണ്‌ എന്ന തിരിച്ചറിവ്‌ എല്ലാ സമുദായത്തിലുള്ളവരും മനസ്സിലാക്കണം.ചുരുക്കത്തില്‍ രാജ്യത്ത്‌ മത സൌഹാര്‍ദ്ദം തകര്‍ക്കുന്ന ഇത്തരം ക്രിമിനലുകളെ ഏറ്റവും ശിക്ഷക്ക്‌ വിധേയമാക്കണം. ഹിന്ദുക്കളും മുസ്ളിംകളും കൃസതീയരും മുന്‍ കാലങ്ങളില്‍ കാത്തു സൂക്ഷിച്ച പൈതൃകം പൊട്ടിച്ചത്‌ ഈ പുത്തന്‍ പ്രസ്ഥാനക്കാരാണ്‌. മങ്ങാട്ടച്ചെന്‍റയും കുഞ്ഞിമായിന്‍ മുസ്ളിയാരുടെ രാജ്യത്ത്‌ ഇത്തരം കാപാലികരെ നിയമത്തിെന്‍റ മുമ്പ്‌ കൊണ്ട്‌ വരല്‍ നിര്‍ബന്ധമാണ്‌. പിടി കൂടിയ പോലീസുകാരുട പ്രവര്‍ത്തനം പ്രശംസിച്ച്‌ കൊണ്ട്‌ .

-മന്‍സൂറ്‍ വണ്ടൂറ്‍


2009, മാർച്ച് 16, തിങ്കളാഴ്‌ച

ഏറ്റെടുക്കേണ്ടിവരുന്നത്‌ ആരാണ്‌

എസ്‌.എസ്‌.എല്‍.സി പഠിക്കുന്ന ചെറിയ വിദ്യാര്‍ത്ഥികളടക്കം കള്ളിനും പെണ്ണിനും അടിമപ്പെടുന്ന ദു:ഖ/ഭീതിയേറിയ വാര്‍ത്ത ദൈനം ദിനം വാര്‍ത്താ മാധ്യമങ്ങളില്‍ കണ്ടും കേട്ടും അന്തം വിട്ട്‌ പോയവരാണ്‌ നാം. ഓരോ മഹല്ലിലും മുസ്ളിംകളെ കെണിവലയില്‍പ്പെടുത്തി മുസ്ളിം മഹല്ലിലെ ഇസ്ളാമിക തനിമ നശിപ്പിക്കാന്‍ സിയോണിസ്റ്റുകള്‍ ഊര്‍ജ്ജം കാണുമ്പോള്‍ അവരുടെ ഇല നക്കികളായി മാറിയ ചില മുസ്ളിം പുരോഹിതന്‍മാര്‍ ഒന്നും കണ്ടില്ലെന്ന്‌ നടിക്കുന്നത്‌ ആരെ തൃപ്തിപ്പെടുത്താനാണ്‌. നാളിത്‌ വരെ നിസ്കരിച്ചും മറ്റു ഇസ്ളാമിക ചിട്ടയില്‍ വളര്‍ന്നുവന്ന മക്കളെ ഈ നീച പ്രവണതയിലേക്ക്‌ വേട്ടയാടുന്നവരെ അറിഞ്ഞിട്ടും ഈ ചിറ്റമ്മ നയം നാഥന്‍ പൊറുക്കുമോ ? സ്വന്തം മതത്തില്‍പെട്ടവരെ ശിര്‍ക്കും കുഫ്‌റും ആരോപിച്ച്‌ സ്റ്റേജ്‌ പൊടിപൊടിക്കുമ്പോള്‍ തൊട്ടടുത്തുള്ള കള്ള്‌ ഷാപ്പുകളില്‍ മാപ്പിള ചെറുക്കന്‍മാര്‍ കയറി സീറ്റ്‌ പിടിച്ചതിനാല്‍ ഞങ്ങള്‍ക്ക്‌ ഒന്നും കിട്ടാതെ വരുന്നു എന്ന്‌ ആവലാതിപ്പെടുന്ന പണിക്കന്‍മാരും കള്ളാടി പെണ്ണുങ്ങളും ബജാറിലെ മക്കാനിയിലിരുന്ന ശണ്ട കൂടുന്നു.എസ.എസ്‌.എല്‍.സി പഠിക്കുന്ന മാപ്പിള ചെറുക്കന്‍ പൊതു പരീക്ഷ ഹാളിലിരുന്നു പരീക്ഷ എഴുതുവാന്‍ മനസ്‌ വരാതെ (കാരണം തന്നെ തേടി തെന്‍റ മയക്ക്‌ മരുന്നു ഏജനൃ സികനല്‍ നല്‍കിയതിനാല്‍ )ബിസിനസിന്‌വേണ്ടി ഇറങ്ങുന്നു. ഇതൊന്നും വഹ്ഹാബി മൌലവിമാര്‍ക്ക്‌ ഒരു പ്രശ്നമില്ല. അടുത്തെവിടെയെങ്കിലും മൌലൂദ്‌ ഓതുന്നുവോ എങ്കില്‍ ഇബ്ളീസടക്കം എല്ലാ മൌലവിമാരും അവിടെ യുദ്ധം ചെയ്തു തനിമ? നില നിറുത്തുവാന്‍ വിഫല ശ്രമം നടത്തുന്നു. ഇത്‌ വായിക്കുന്ന ഇസ്ളാമിനെ പറ്റി അറിയുന്ന ചെറുപ്പക്കാരുണ്ടെങ്കില്‍ അവര്‍ ഈ ചതിക്കുഴി മനസ്സിലാക്കി വേണ്ടത്‌ ചെയ്യുവാന്‍ മുന്നോട്ട്‌ വരണമെന്ന്‌ അപേക്ഷ. പെണ്ണുങ്ങളെ പള്ളിയിലേക്ക്‌ എഴുന്നള്ളിച്ച്‌ ആ കീടനാശിനികള്‍ക്ക്‌ വളം ഇട്ട്‌ കൊടുത്ത്‌ പോക്കറ്റ്‌ നിറക്കുന്നു. നൂറു കണക്കിന്‌ മുസ്ളിം ചെറുപ്പക്കാര്‍ മയക്കും മരുന്നിെന്‍റയും കള്ളിനും അടിമപ്പെട്ട്‌ ഈ കഴിഞ്ഞ ന്യൂ ഇയറില്‍ കുടിച്ച്‌ തീര്‍ത്തത്‌ റക്കാര്‍ഡ്‌ ബേധിച്ച്‌ കൊണ്ടാണ്‌ എന്ന ബോധം മുവഹ്ഹിദാണെന്ന്‌ പറഞ്ഞ്‌ നടക്കുന്ന മൌലവിമാര്‍ക്ക്‌ ഒരു പേടിയും ഇല്ലാതെ പോയാല്‍ നാട്‌ കുട്ടിച്ചോറാകും. ജൂതമാര്‍ ഇവിടെ കാണിച്ച്‌ കൂട്ടുന്ന തോന്നിവാസങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്നത്‌ ആരാണ്‌ എന്ന്‌ ചിന്തിക്കുക!!

2009, ഫെബ്രുവരി 18, ബുധനാഴ്‌ച

മൌലവിമാരുടെ പാപ്പരത്തം

കേരളത്തില്‍ മൊസാദ്‌ എത്തിയതിന്‌ തെളിവ്‌ എന്ത്‌?നാം വാനോളം പുകഴ്ത്തിയിരുന്ന സലഫികളും സ്വലാഹികളുംസുല്ലമികളും സ്വന്തം മതത്തില്‍ വഞ്ചന നടത്തിയതായി അടുത്ത കാലത്തായി അരീക്കോടും പുളിക്കലും മേപ്പയൂരും കൊഴിലാണ്ടിയിലും അങ്ങ്‌ കടലിനക്കരെ ഷാര്‍ജയിലും നടന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ കിട്ടിയതിെന്‍റ അടിസ്ഥാനത്തില്‍ മുവഹ്ഹിദീങ്ങളില്‍ പലര്‍ക്കും നീരസം തോന്നിയതിെന്‍റ ഉദാഹരണമാണ്‌ എന്നെപ്പോലെയുള്ള എടവണ്ണയിലുള്ളവര്‍ക്ക്‌ പോലും പൊളിച്ചെഴുത്ത്‌ വേണ്ടിവന്നത്‌. മറുഭാഗത്തുള്ള സുന്നികളില്‍ ആരോപിക്കപ്പെട്ട പല കാര്യങ്ങളും സ്വന്തം കൂടാരത്തില്‍ തന്നെ യഥേഷ്ടം കണ്ടുകൊണ്ടിരിക്കുന്നു.സലഫിയൊന്നൊക്കെ കേള്‍ക്കുമ്പോള്‍ പലരും സ്വലഫുസ്സ്വാലിഹീങ്ങളെയാണ്‌ മനസ്സില്‍ കൊണ്ടിരുന്നെങ്കില്‍ തെറ്റുപറ്റി. സ്വലഫുകളുടെ ഒരു അണുമണി തൂക്കം പോലും ഈമാനില്ലാത്ത ശരിക്ക്‌ പറഞ്ഞാല്‍ സിയോണിസ്റ്റുകളില്‍ നിന്ന്‌ പിറന്നവരാണ്‌ എന്ന്‌ തോന്നിപ്പോകും അല്ല ഉറപ്പിച്ച്‌ പോയി. പറയുന്നതൊന്ന്‌ ചെയ്യുന്നതൊന്ന്‌ ഈ വിശയത്തെ പറ്റി 'നിങ്ങള്‍ ചെയ്യാത്തതെന്തിനാണ്‌ പറയുന്നത്‌' എന്ന വിശുദ്ധ വചനത്തിെന്‍റ സാരം പോലും ഭയക്കാത്ത കൂട്ടരാണിവര്‍ എന്ന സത്യാവസ്ഥയാണ്‌ മുവഹ്ഹിദീങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയത്‌.ഒരു സ്വലാഹി തെന്‍റ ഗുരവായ സുല്ലമിയോട്‌ പറയുന്നതെന്താണ്‌ " സുല്ലമീ ആത്തറച്ചി ഞമ്മള്‍ കലക്കും" . എെന്‍റ നാട്ടിനടുത്ത്‌ മുണ്ടേങ്ങരയില്‍ ഒരാള്‍ മുസ്ളിയാക്കളെപ്പോലും കടത്തിവെട്ടി ജിന്ന്‌ കൂടിയ പെണ്‍ കുട്ടിയുടെ തുടയില്‍ കയറി ഇരുന്നത്‌ മൌലവിമാരുടെ പാപ്പരത്തം കാണിക്കുകയാണ്‌ . ഇതൊക്കെ നിഷേധിച്ച്‌ സ്വന്തം അണികളെ കണ്ണ്‌ വെട്ടിച്ച്‌ വിഢഢി വേഷം കെട്ടുന്നത്‌ എന്നെപ്പോലുള്ളവര്‍ക്ക്‌ സഹിക്കില്ല. മൌലവിമാര്‍ക്ക്‌ കഴിവിെന്‍റ പരമാവധി സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും സുന്നികളെ കഴിവിെന്‍റ പരമാവധി പലനിലക്കും ദ്രോഹിക്കുവാന്‍ സുല്ലമിമാരുടെ ഖുര്‍ആന്‍ ക്ളാസിലൂടെ ഊര്‍ജ്ജം കാണിച്ച തനിക്ക്‌ പല മൌലവിമാരില്‍ നിന്നും കിട്ടിയ സമ്മാനം ഇവിടെ പറയാന്‍ നാണിക്കുന്നു.മുഖത്ത്‌ നോക്കി ഒരു ഉളുപ്പുമില്ലാതെ അസത്യം പറയുന്ന സ്വലാഹിയായിരുന്ന്‌ അവസാനമായി എനിക്ക്‌ കൂട്ടിന്‌ കിട്ടിയത്‌. കുറച്ച്‌ ദിവസമായി ഇതൊന്നും പറയാതെ മറച്ച്‌ വെച്ച നടന്ന എനിക്ക്‌ സഹിക്കാന്‍ കഴിയാത്ത ചിലത്‌ ഈ യടുത്ത്‌ കണ്ടു . പ്രചുര പ്രചാരം നേടിയ ഞങ്ങളുടെ ജില്ലക്കാരനായ കട്ടുപ്പാറ സ്വദേശി നാദാപുരത്ത്‌ പ്രസംഗിച്ചതിെന്‍റ സിഡി . നെഞ്ചത്ത്‌ കൈ വെച്ച്‌ ചിന്തിക്കുന്നവരോട്‌ ഈ പാവപ്പെട്ട എനിക്ക്‌ പറയുവാനുള്ളത്‌ ചിന്തിക്കൂ സത്യം പിന്‍ തുടരൂ. സലഫി ഇസ്ളാമിെന്‍റ പേരില്‍ അമുസ്ളിംകളെപ്പോലും ലജ്ജിപ്പിക്കുന്ന രൂപത്തില്‍ ചീത്ത പറയുന്നത്‌. എന്ത്‌ പ്രവാചകരുടെ പാഥയാണ്‌ പിന്‍ പറ്റുന്നത്‌ എന്ന്‌ പറയുന്നു. മുഅ്മിനായ മനുഷ്യന്‍ നാവില്‍ നിന്ന്‌ വരാന്‍ പറ്റാത്ത പലതും പറയുന്നു.വിഢികളായി അത്‌ കേട്ടുകൊണ്ടിരിക്കുന്നവര്‍ ചിരിക്കുന്നു.
മൂസ ഫാറൂഖി എടവണ്ണ

2009, ഫെബ്രുവരി 8, ഞായറാഴ്‌ച

എന്തൊരു ചന്തം!! ഹാ നിസ്കാരത്തിന്ന്‌ എന്തൊരു റാഹത്ത്‌ !!




എന്തൊരു ചന്തം!! ഹാ നിസ്കാരത്തിന്ന്‌ എന്തൊരു റാഹത്ത്‌ !! എന്തൊരു ചന്തം!! ഹാ നിസ്കാരത്തിന്ന്‌ എന്തൊരു റാഹത്ത്‌ !! ഇത്‌ പോലുള്ള സ്ഥലങ്ങളില്‍ ഏത്‌ നിസ്ക്കരിക്കാത്ത തൌഹീദ്‌ കാരനും സലഫികളുടെ വാക്ക്‌ മനസാ വാചാ കര്‍മ്മണ അംഗീകരിച്ചു തരുണീമണികളോടൊത്ത്‌ മൈതാനികളില്‍ പോലും കലരാന്‍ മുന്നോട്ടു വരുന്ന കാഴ്ച. ജമീല കുട്ടിക്കും ആഇച്ചൂനും കിട്ടിയ സമ്മാനം ഇവിടെങ്ങില്‍ സുലഭമാണ്‌. ഈ കുറാഫി മോല്യാക്കന്‍മാര്‍ക്കൊന്നും കാലം തിരിയൂലാന്ന്‌ ഇപ്പോള്‍ ഈ മാതിരിയൊക്കെയുണ്ടെങ്കിലെല്ലെ കുട്ട്യാക്കും ഒരു ഉഷാശാറ്‌ ഉണ്ടാകൊളളു. ഞമ്മെന്‍റ മക്കളും മക്കളമക്കളും ഞങ്ങളും തൊട്ടിം വട്ടിം കുട്ടിം എല്ലാംകൊണ്ട്‌ മൌലവീെന്‍റ പെമ്പറന്നോളൊപ്പം മൈതാനീക്കാണ്ട്‌ പോയാല്‍ പിന്നെ മനസിന്‌ ഒരു പൊരുത്തവും കജ്ജിനും കാലിനും ഒരു ആയാസവുമായി.പിന്നെ നിക്കരിച്ചാന്‌ സലഫി ഉസ്താദിന്നും ഒരു ജോറ്‌. ഇതെക്കെ ഞ്ഞ്‌ മരിച്ചാല്‌ കിട്ടോ ഇത്തരം സുഖം വേണെങ്കില്‌ പോരെ ബീപാത്തോ ഓനിം ഞമ്മക്ക്‌ ഇെന്‍റ കൂടെ ചാലിയാറ്‌ പെയെെന്‍റ മാട്ട്മ്മക്ക്‌ കൂട്ടാം.

2009, ജനുവരി 29, വ്യാഴാഴ്‌ച

ഇവിടെ ക്ളിക്‌ ചെയ്യുക, സത്യം മനസ്സിലാക്കാന്‍


http://www.youtube.com/profile?user=sunnivideos&view=videos

പ്രാര്‍ത്ഥനയിലെവഹാബി നിലപാട്‌ ആലുവ സംവാദത്തില്‍ വെളിപ്പെട്ടത്‌


First

പ്രാര്‍ത്ഥന അല്ലാഹുവോടു മാത്രം'. സുന്നികള്‍ അല്ലാഹുഅല്ലാത്തവരോട്‌ പ്രാര്‍ത്ഥിക്കുന്നു; അവര്‍ കാഫിറുകള്‍... മുന്‍കഴിഞ്ഞപ്രവാചകന്മാര്‍ മുഴുവന്‍ അല്ലാഹുവിനു മാത്രമാണ്‌ പ്രാര്‍ത്ഥിച്ചത്‌... തുടര്‍ന്ന്‌ `ദുആ' `യദ്‌ഊ' അടങ്ങുന്ന ആയത്തുകളുടെ പെരുമഴ! തീര്‍ന്നു വഹാബിസത്തിന്റെ ആവനാഴി.ഇതൊക്കെ കേള്‍ക്കുന്ന സാധാരണ വഹാബി ചിന്തിക്കേണ്ട ഗൗരവതമായ ഒരു കാര്യമുണ്ട്‌; മുസ്‌ലിംകളെ മുഴുവന്‍ മതത്തില്‍നിന്ന്‌ പുറത്താക്കുന്ന വാദമാണ്‌ നിങ്ങളുടെനേതാക്കള്‍ ഉന്നയിക്കുന്നത്‌; അതും പ്രാര്‍ത്ഥനയുടെ പേരില്‍. അപ്പോള്‍ എന്താണ്‌പ്രാര്‍ത്ഥന?പ്രാര്‍ത്ഥന അല്ലാഹുവോടു മാത്രം'. സുന്നികള്‍ അല്ലാഹുഅല്ലാത്തവരോട്‌ പ്രാര്‍ത്ഥിക്കുന്നു; അവര്‍ കാഫിറുകള്‍... മുന്‍കഴിഞ്ഞപ്രവാചകന്മാര്‍ മുഴുവന്‍ അല്ലാഹുവിനു മാത്രമാണ്‌ പ്രാര്‍ത്ഥിച്ചത്‌... തുടര്‍ന്ന്‌ `ദുആ' `യദ്‌ഊ' അടങ്ങുന്ന ആയത്തുകളുടെ പെരുമഴ! തീര്‍ന്നു വഹാബിസത്തിന്റെ ആവനാഴി.ഇതൊക്കെ കേള്‍ക്കുന്ന സാധാരണ വഹാബി ചിന്തിക്കേണ്ട ഗൗരവതമായ ഒരു കാര്യമുണ്ട്‌; മുസ്‌ലിംകളെ മുഴുവന്‍ മതത്തില്‍നിന്ന്‌ പുറത്താക്കുന്ന വാദമാണ്‌ നിങ്ങളുടെനേതാക്കള്‍ ഉന്നയിക്കുന്നത്‌; അതും പ്രാര്‍ത്ഥനയുടെ പേരില്‍. അപ്പോള്‍ എന്താണ്‌പ്രാര്‍ത്ഥന?അതിവര്‍ക്ക്‌ അറിയില്ല! ആ വാക്ക്‌ ഇവരെത്ര തവണ ഉരുവിട്ടാലും.അറിയുന്നവര്‍ക്കാണെങ്കില്‍ ഇത്തരമൊരു വിശദീകരണം അല്ലാഹുവോ റസൂലോ സ്വഹാബിമാരോനല്‍കിയതായി തെളിയിക്കാനും പറ്റുന്നില്ല. എന്നാലും ഇവര്‍ വലിയ വായില്‍വിളിച്ചുപറയും `പ്രാര്‍ത്ഥന അല്ലാഹുവോടു മാത്രം.''
ഇനിയാണ്‌ ആലുവാസംവാദത്തെക്കുറിച്ചറിയേണ്ടത്‌. അല്ലാഹു അല്ലാത്തവരോട്‌ ചെയ്യല്‍ ശിര്‍ക്കാണെന്ന്‌ഖുര്‍ആന്‍ പഠിപ്പിച്ച `ദുആ' ഏതാണെന്ന വിഷയത്തില്‍ മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ അബദ്ധംസംഭവിച്ചു എന്ന്‌ സുന്നികളും ഇല്ലെന്ന്‌ മുജാഹിദുകളും. ഒന്നാം സെഷനിലെചര്‍ച്ചാവിഷയം ഇതായിരുന്നു. സുന്നികള്‍ വാദികളും മുജാഹിദുകള്‍ പ്രതികളുമായി വരുന്നകേരളത്തിലെ ആദ്യത്തെ സംവാദമായിരിക്കാം ഒരു പക്ഷെ, ആലുവാസംവാദം.
വിഷയാവതരണം
മുജാഹിദുകള്‍ സാധാരണ സ്വന്തംവാദങ്ങള്‍ സ്ഥാപിക്കാന്‍വേണ്ടി ഉദ്ധരിക്കാറുള്ള ഖുര്‍ആന്‍ സൂക്തം വായിച്ചാണ്‌ സുന്നിവിഭാഗം വിഷയാവതരണംതുടങ്ങിയത്‌. അല്ലാഹു അല്ലാത്തവരോട്‌ ദുആചെയ്യരുത്‌ എന്ന്‌ ഖുര്‍ആന്‍പറയുന്നുണ്ടെന്നും അതില്‍ ആര്‍ക്കും സംശയമില്ലെന്നും തര്‍ക്കത്തിന്റെ മര്‍മ്മം, ചെയ്യരുത്‌ എന്നു പറഞ്ഞ ദുആ എന്താണെന്നതാണ്‌ എന്നും വിശദീകരിക്കപ്പെട്ടതോടെ, അവര്‍വിഷയാവതരണത്തിനായി കരുതിവച്ച മുഴുവന്‍ സൂക്തങ്ങളും വെറുതെയായി. ഇനി തങ്ങള്‍പ്രാര്‍ത്ഥനക്ക്‌ കാലാകാലങ്ങളായി വിവിധരൂപത്തിലും കോലത്തിലും പറഞ്ഞനിര്‍വ്വചനങ്ങള്‍, (കാര്യകാരണബന്ധങ്ങള്‍ക്കതീനമായ/ അഭൗതികമായ/ മരണവഴി അദൃശ്യമായിമനുഷ്യകഴിവിന്നതീതമായ/ സൃഷ്‌ടികളുടെ കഴിവിന്നതീതമായ കാര്യങ്ങള്‍ ചോദിക്കുക)ഖുര്‍ആന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കുകയാണ്‌ വേണ്ടത്‌. ആനിര്‍വചനം തെറ്റാണെന്നാണ്‌ സുന്നികള്‍ വാദിക്കുന്നത്‌. കാരണം അല്ലാഹു അങ്ങനെ ഒരുവിശദീകരണം എവിടെയും നല്‍കിയിട്ടില്ല. തിരുനബി ലക്ഷക്കണക്കായ ഹദീസുകളില്‍ഒന്നിലെങ്കിലും പ്രാര്‍ത്ഥനയെ അങ്ങനെ വിശദീകരിച്ചിട്ടില്ല. സ്വഹാബികളോ താബിഉകളോഇബ്‌നുതൈമിയ്യക്ക്‌ മുമ്പ്‌ ഏതെങ്കിലും ഒരു പണ്ഡിതനോ പ്രാര്‍ത്ഥനക്ക്‌ ഇങ്ങനെ ഒരുവിശദീകരണം നല്‍കിയിട്ടില്ല.
ഖുര്‍ആനോ സുന്നത്തോ പഠിപ്പിക്കാത്ത സ്വയം കൃത്യമായഒരു നിര്‍വ്വചനം ഉണ്ടാക്കി പ്രമാണങ്ങളില്‍ വന്‍അഴിമതി നടത്തിയാണ്‌ - ദുആഅ്‌ (പ്രാര്‍ത്ഥന)യെക്കുറിച്ചു വന്ന സൂക്തങ്ങള്‍ സുന്നികള്‍ക്കെതിരെ വായിച്ച്‌ അവരെകാഫര്‍ മുദ്ര ചാര്‍ത്തുന്നത്‌. പ്രമാണങ്ങള്‍ അവര്‍ക്ക്‌ കൂട്ട്‌നില്‍ക്കുന്നില്ലെന്നതിനു പുറമെ രണ്ടു കാരണങ്ങളാല്‍ ഈ നിര്‍വ്വചനംതള്ളപ്പെടുന്നതാണ്‌. ഒന്ന്‌: ഈ നിര്‍വചനത്തിന്റെ പരിധിയില്‍ വന്ന ദുആ ഇസ്‌ലാംഅനുവദിച്ചതിന്‌ രേഖകളുണ്ട്‌. മരണത്തോടെ മനുഷ്യന്റെ കഴിവുകളെല്ലാം നശിക്കുമെന്നുംഅതിനാല്‍ മരണത്തിനു ശേഷം ആരെങ്കിലും എപ്പോഴെങ്കിലും അവര്‍ കേള്‍ക്കും എന്ന്‌വിശ്വസിച്ചു വിളിച്ചാല്‍ അത്‌ മനുഷ്യകഴിവിന്നതീതമായ സഹായം തേടലാണെന്നുമാണല്ലോ.വഹാബിസം പറയുന്നത്‌. എന്നാല്‍ വഫാതിനു ശേഷംതന്നെ, തന്നെ വിളിക്കപ്പെട്ടാല്‍ ഉത്തരംചെയ്യുമെന്ന, ആശയം തിരുനബി പറയുന്ന ഒരു ഹദീസില്‍ കാണാം. ഖുര്‍ആന്‍ ശിര്‍ക്കാണെന്നുപഠിപ്പിച്ച ദുആ ഒരിക്കലും (അന്ത്യനാള്‍ വരെ) ഉത്തരംകിട്ടാത്ത ദുആയാണ്‌; താന്‍ഉത്തരം ചെയ്യുമെന്ന്‌ നബി പഠിപ്പിക്കുന്നതോടെ അത്തരം വിളി ശിര്‍ക്കല്ലെന്നുംഖുര്‍ആന്‍ വിലക്കിയ ദുആ അല്ലെന്നും വന്നു.
രണ്ടാമതായി `ദുആഇന്റെ'പേരില്‍സുന്നികളെ കാഫിറാക്കുന്നു എന്നല്ലാതെ, എന്താണ്‌ `ദുആ' എന്നതിനെക്കുറിച്ചുള്ളകൃത്യമായ വിശദീകരണം. നല്‍കാന്‍ ഇവര്‍ക്കായിട്ടില്ല. ഒരിക്കല്‍ മനുഷ്യകഴിവ്‌ എന്നുംമറ്റൊരിക്കല്‍ സൃഷ്‌ടികളുടെ കഴിവ്‌ എന്നും മാറിമാറിപ്പറഞ്ഞു; രണ്ടും ഒന്നാണെന്നുംകാര്യകാരണ ബന്ധത്തിനതീതമായ മാര്‍ഗം എന്നാണ്‌ അതുകൊണ്ടര്‍ത്ഥമാക്കുന്നതെന്നവിശദീകരണവും വന്നു. എന്നാല്‍ രണ്ടും ഒന്നല്ല തന്നെ. താമരശ്ശേരി ചുരത്തിന്റെആറാംവളവില്‍നിന്ന്‌ ബസിന്റെ ബ്രേക്ക്‌പൊട്ടിയാല്‍ കാര്യകാരണബന്ധങ്ങള്‍ മുഴുവന്‍പൂര്‍ണമായി മുറിയുന്ന രംഗമാണെന്ന്‌ കുഞ്ഞീതുമദനി വ്യക്തമായി എഴുതിയിട്ടുണ്ട്‌.അതിനാല്‍ ആ പ്രതിസന്ധിഘട്ടത്തില്‍ ജിന്നിനോട്‌ തേടിയാല്‍ പഴയ നിര്‍വ്വചനപ്രകാരംഅത്‌ ശിര്‍ക്കും പുതിയ നിര്‍വ്വചനപ്രകാരം തൗഹീദുമാകുന്നു. കാരണം ജിന്നുകള്‍ക്ക്‌വായുവിലൂടെ താങ്ങിയെടുത്തു കൊണ്ടുപോവുകകൂടി ക്ഷിപ്രസാദ്ധ്യമാണല്ലോ, യാത്രകളിലെപ്രതിസന്ധികളില്‍ ജിന്ന്‌ സഹായിക്കട്ടെ എന്നു കരുതി പടപ്പുകളോട്‌ തേടാമെന്ന്‌ജബ്ബാര്‍മൗലവി തന്നെ എഴുതിയിട്ടുണ്ട്‌. ചുരുക്കത്തില്‍ പുതിയ നിര്‍വ്വചനമാണുശരിയെങ്കില്‍ പഴയത്‌ തെറ്റ്‌, പഴയതാണ്‌ ശരിയെങ്കില്‍ പുതിയത്‌ തെറ്റ്‌. എന്നാല്‍ഉദ്ധൃതഹദീസ്‌ രണ്ടും തെറ്റാണെന്ന്‌ വ്യക്തമാക്കുന്നു. നിര്‍വ്വചനത്തില്‍ മുജാഹിദ്‌പ്രസ്ഥാനത്തിന്‌ അബദ്ധം സംഭവിച്ചു എന്ന്‌ വ്യക്തം.
എന്നാല്‍ മുജാഹിദ്‌വിഷയാവതാരകന്‍ തങ്ങളുടെ നിര്‍വ്വചനം എന്താണെന്നോ അതിനെ സ്ഥിരീകരിക്കുന്നതെളിവെന്താണെന്നോ പറയാതെ,- സുന്നികളെ കാഫിറാക്കാന്‍ വായിക്കാറുള്ള സൂക്തങ്ങള്‍ അതേതാളത്തിലും ഈണത്തിലും വായിച്ച്‌ കവലപ്രസംഗം പൊടിപൊടിച്ചുകാച്ചുകയായിരുന്നു; ഇടക്ക്‌പ്രസംഗത്തിനിടെ പറയാന്‍ പാടില്ലാത്ത ഒന്ന്‌ പറഞ്ഞുപോയി; അഥവാ `തേടരുത്‌' എന്ന്‌ഖുര്‍ആന്‍ പറഞ്ഞവരില്‍ ജിന്നും പെടും! ശൈഖായി കൂടെകൊണ്ടുവന്ന ജബ്ബാര്‍മൗലവിയെതന്നെയാണ്‌ താന്‍ മുശ്‌രിക്ക്‌ പട്ടികയിലേക്ക്‌ തള്ളുന്നതെന്ന്‌ പക്ഷേ, ജിന്ന്‌വിഷയത്തില്‍ തീരെ താല്‍പര്യമില്ലാത്ത ശിഷ്യന്‍അറിഞ്ഞിരിക്കില്ല.
ചോദ്യോത്തരം
ചോദ്യത്തര സെഷനില്‍ ആദ്യഊഴം വഹാബികള്‍ക്ക്‌.
വിഷയം: പ്രാര്‍ത്ഥനയുടെ നിര്‍വ്വചനത്തില്‍ മുജാഹിദുകള്‍ക്ക്‌ അബദ്ധംസംഭവിച്ചിട്ടില്ല.
മുജാഹിദുകളുടെ ചോദ്യം: മക്കാമുശ്‌രിക്കുകള്‍ തങ്ങളുടെദൈവങ്ങള്‍ക്ക്‌ സ്വയംകഴിവ്‌ ഉണ്ടെന്ന്‌ വിശ്വസിച്ചിരുന്നു എന്നത്‌ ഖുര്‍ആന്‍കൊണ്ട്‌തെളിയിക്കാമോ?
ചോദ്യം നൂറുശതമാനവും വിഷയത്തിന്‌ പുറത്ത്‌! ചോദ്യവും വിഷയവുംതമ്മിലുള്ളബന്ധമെന്താണെന്നോ? വിഷയാവതരണത്തില്‍ മുഅ്‌ജിസത്തിന്റെ അടിസ്ഥാനത്തില്‍സുന്നികള്‍ ചോദിക്കുന്നത്‌. ഖുര്‍ആന്‍ വിലക്കിയ ദുആയില്‍ ഉള്‍പ്പെടുത്താന്‍വേണ്ടിയാണ്‌ ഈ അട്ടിമറി നടത്തിയതെന്ന്‌ പറഞ്ഞിരുന്നു. അപ്പോള്‍ മുശ്‌രിക്കുകള്‍മുഅ്‌ജിസത്തിന്റെ അടിസ്ഥാനത്തിലല്ല ചോദിക്കുന്നതെന്നു മനസ്സിലായി.പിന്നെയെങ്ങനെയാണ്‌? സ്വയം കഴിവുണ്ടെന്ന്‌ വിശ്വസിച്ചുകൊണ്ട്‌. അപ്പോള്‍ അതിന്‌തെളിവ്‌വേണം! ഹാവൂ! മൗലവി ഇങ്ങനെ ചോദിക്കാത്തത്‌ ഭാഗ്യം! ചോദ്യം: മിഅ്‌റാജ്‌ശാരീരികമാണെന്ന്‌ ഖുര്‍ആന്‍ കൊണ്ട്‌ തെളിയിക്കാമോ?
ബന്ധം: മുഅ്‌ജിസത്ത്‌ എന്ന്‌വിഷയാവതരണത്തില്‍ പറഞ്ഞിട്ടുണ്ട്‌; അപ്പോള്‍ ഏത്‌ മുഅ്‌ജിസത്തുമാകാം. നബിയുടെപ്രധാന മുഅ്‌ജിസത്താണല്ലോ മിഅ്‌റാജ്‌. അപ്പോള്‍ മിഅ്‌റാജ്‌ ശാരീരികമാണോ?
ഒന്നാംസെഷനില്‍; സുന്നികളുടെ വാദം ശരിയാണോ തെറ്റാണോ എന്ന്‌ സമര്‍ത്ഥിക്കുകയല്ല; മുജാഹിദ്‌പിഴച്ചോ ഇല്ലേ എന്നാണ്‌ സമര്‍ത്ഥിക്കുന്നത്‌. പിഴച്ചു എന്നതിന്‌ സുന്നികള്‍ പറഞ്ഞതെളിവുകളെ ഖണ്ഡിച്ചുകൊണ്ടാണ്‌ ചോദ്യം വരേണ്ടത്‌. മൗലവിയുടെ ബന്ധം വച്ച്‌ചോദിക്കുകയാണെങ്കില്‍ അമേരിക്ക കണ്ടുപിടിച്ചത്‌ ആരാണെന്നും ആ വിഷയാവതരണത്തില്‍നിന്നു തന്നെ ചോദിക്കാം. കാരണം ആഗോള മുസ്‌ലിംകളെ കാഫിറാക്കുകയാണ്‌ വഹാബികളെന്ന്‌വിഷയാവതരണത്തിലുണ്ട്‌. ആഗോളത്തില്‍ അമേരിക്കയും പെടുമല്ലോ. അപ്പോള്‍ അമേരിക്കകണ്ടുപിടിച്ചത്‌ ആരാണെന്ന്‌ ആദ്യം അറിയണം.
വിഷയത്തില്‍നിന്ന്‌ ഒരു ചോദ്യംപോലുംചോദിക്കാതെ വഹാബിസം ഗതിമുട്ടി. പിടിച്ചുനില്‍ക്കാന്‍ സുന്നികള്‍ മലയാളപുസ്‌തകത്തില്‍ കളവ്‌ നടത്തിയെന്ന്‌ പ്രചരിപ്പിച്ചു സമയം തീര്‍ക്കാന്‍ശ്രമിച്ചുവെങ്കിലും ആ ശ്രമവും സുന്നിപക്ഷം പിടികൂടിയതോടെ ഇടക്ക്‌ കയറിവന്ന അനസ്‌മൗലവിക്ക്‌ മുട്ടുവിറച്ചു. അദ്ദേഹത്തിന്റെ വിറയല്‍ വ്യക്തമായിരുന്നു. ആളില്ലാത്തസ്റ്റേജില്‍നിന്ന്‌ ചീറുന്ന ഊക്കും ഉശിരും അതിനില്ല, അഞ്ചുമിനുട്ടിനുള്ളില്‍അമ്പത്‌ പ്രാവശ്യം അയാള്‍ `മുസ്‌ലിയാരേ' എന്ന്‌ വിളിച്ചോ? കഷ്‌ടം! സുന്നികള്‍വിഷയത്തില്‍ കേന്ദ്രീകരിച്ച്‌ കേന്ദ്രബിന്ദുവില്‍ പിടിച്ചു നിന്നപ്പോള്‍ കൂടുതല്‍സമയം ആവശ്യപ്പെട്ട്‌ കവലപ്രസംഗം കാച്ചാന്‍ കച്ചകെട്ടിയ മൗലവിമാര്‍ അഞ്ച്‌ മിനുട്ടുംതീര്‍ക്കാന്‍ പാടുപെടുന്നത്‌ കാണാമായിരുന്നു. സംവാദം തീര്‍ന്നപ്പോഴേക്ക്‌ വഹാബികള്‍വല്ലാത്ത പരുവത്തിലായി.
ചോദ്യോത്തരം ചുരുക്കത്തില്‍
ചോദ്യം: ലാഇലാഹഇല്ലല്ലാഹ്‌ എന്ന്‌ വിശ്വസിക്കുന്ന ഒരാള്‍ വഫാതായ നബിയുടെ ഖബറിന്നരികില്‍നിന്ന്‌, അവിടുന്ന്‌ ഉത്തരം ചെയ്യുമെന്ന വിശ്വാസത്തോടെ അവിടുത്തെ വിളിച്ചാല്‍ അത്‌ശിര്‍ക്കാവുമോ?
മറുപടി: ശിര്‍ക്കാവും. സംശയമേ ഇല്ല. ലാഇലാഹ ഇല്ലല്ലാവിശ്വസിക്കുന്നവന്‍ അങ്ങനെ വിളിക്കില്ല; വിളിച്ചവന്‍ അത്‌വിശ്വസിക്കുന്നവനുമല്ല.
ചോദ്യം: `എന്റെ ഖബറിന്നരികില്‍വന്ന്‌ എന്നെ വിളിച്ചാല്‍ഞാന്‍ ഉത്തരം ചെയ്യുമെന്ന' ഹദീസ്‌ താരീഖ്‌ ദിമശ്‌ഖില്‍ ഇബ്‌നു അസാകിര്‍ഉദ്ധരിച്ചിട്ടുണ്ടല്ലോ. അപ്പോള്‍ നബി(സ) ശിര്‍ക്ക്‌ പ്രചരിപ്പിച്ചുവെന്നാണോപറയുന്നത്‌?
മറുപടി: അതിനെ ഹദീസ്‌ എന്നു തന്നെ പറയാമോ എന്നു ചിന്തിക്കണം.സ്വഹീഹായ ഹദീസാണ്‌ നമ്മുടെ പ്രമാണമെന്ന്‌ മനസ്സിലാക്കുന്നത്‌ നന്ന്‌.
ചോദ്യം:ഇബ്‌നുഅസാകിര്‍ മാത്രമല്ല, ഹാഫിളുല്‍ ബൈഹഖി തന്റെ മജ്‌മഉസ്സവാഇദിലും ഈ ഹദീസ്‌ഉദ്ധരിക്കുകയും സ്വഹീഹാണെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ടല്ലോ?
മറുപടി: ആഹദീസിനു രണ്ട്‌ ന്യൂനതകളുണ്ട്‌.
ചോദ്യം: രണ്ടു ന്യൂനതകളോ? ഏതാണത്‌? അങ്ങനെതെളിയിക്കാന്‍ ചങ്കൂറ്റമുള്ള ഏതെങ്കിലും ഒരു മൗലവി മുജാഹിദ്‌പ്രസ്ഥാനത്തിലുണ്ടോ?
മറുപടി: സനദ്‌ വായിക്കൂ; അപ്പോള്‍ ന്യൂനത പറയാം.
ചോദ്യം:ഇത്‌ മുസ്‌നദ്‌ അബൂയഅ്‌ല: ഇതിലും ഹദീസ്‌ ഒന്ന്‌ സനദ്‌ സഹിതം. (സനദ്‌ വായിക്കുന്നു).ഈ സനദില്‍ ആര്‍ക്കാണ്‌ കുഴപ്പം? പറയൂ, ന്യൂനതയെവിടെ?
മറുപടി: ഹദീസ്‌ഖുര്‍ആനെതിരാണ്‌. ഇതില്‍ ഇസ്‌തിഗാസയുണ്ട്‌ എന്ന്‌ ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല; മുഴുവന്‍ വായിക്കൂ. ന്യൂനതകള്‍ പറയാം.
ചോദ്യം: ഖുര്‍ആനെതിരോ? ഹദീസ്‌ ഖുര്‍ആന്‌എതിരാവില്ലെന്ന്‌ സകരിയ്യ തന്നെ പഠിപ്പിച്ചിട്ടില്ലേ? ഇസ്‌തിഗാസ പച്ചയായിഏറ്റവുംവലിയ പണ്ഡിതന്‍ നബി(സ) തന്നെ പഠിപ്പിക്കുന്നു. അവിടുത്തെക്കാള്‍ വലിയപണ്ഡിതന്‍ ആര്‌? ഒരു ഹദീസ്‌ സ്വഹീഹാവാന്‍ അതിന്റെ മുഴുവന്‍ സനദും വായിക്കണം എന്നത്‌ഏത്‌ ഉസ്വൂലാണ്‌? പറയൂ. നിങ്ങളുടെ അല്‍ബാനി പോലും ഈ ഹദീസ്‌ സ്വഹീഹാണെന്നുബുഖാരിയുടെയും മുസ്‌ലിമിന്റെയും റാവിയാണെന്നും പറഞ്ഞിട്ടുണ്ട്‌. നിങ്ങള്‍ പറഞ്ഞന്യൂനത എവിടെ?
മറുപടി (അവസാന ചാന്‍സ്‌) ......... ഫീഹി ഇല്ലത്താനി...
(മൗലവിഅല്‍ബാനിയുടെ കിതാബ്‌ ഉറക്കെ വായിച്ചു കത്തിക്കയറുന്നു)
യഥാര്‍ത്ഥത്തില്‍പെരുങ്കള്ളമായിരുന്നു മൗലവിയുടേത്‌. തെളിവായി ഉദ്ധരിച്ച ഹദീസിനെക്കുറിച്ചല്ലപ്രത്യുത അതിനു ശേഷം ഉദ്ധരിച്ച മറ്റൊരു ഹദീസിനെ ക്കുറിച്ചാണ്‌ അല്‍ബാനി അങ്ങനെപറയുന്നത്‌. ഇതോടെ കളവ്‌ തൊണ്ടിസഹിതം പിടികൂടുന്ന രംഗങ്ങളാണ്‌. ഈ കൊടുംചതിതിരുത്തണമെന്ന്‌ സുന്നികള്‍ ശക്തിയായി വാദിച്ചു. ഇക്കാര്യം ചര്‍ച്ചചെയ്‌തതിനുശേഷംമാത്രമേ അടുത്ത സെഷന്‍ ആരംഭിക്കുകയുള്ളുവെന്ന്‌ മദ്ധ്യസ്ഥര്‍ പരസ്‌പരം ചര്‍ച്ചചെയ്‌തതിനു ശേഷം പ്രഖ്യാപിച്ചു.
പക്ഷേ, അവര്‍ തെറ്റ്‌ പിന്‍വലിക്കാന്‍ഒരുക്കമായിരുന്നില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യാതെ തന്നെ അടുത്ത സെഷന്‍ ഉടന്‍തുടങ്ങണമെന്ന്‌ മൗലവിമാര്‍ വാശിപിടിച്ചു; കളവ്‌ സദസ്സിനെ ബോധ്യപ്പെടുത്തിയതിനുശേഷമാകാം അടുത്ത സെഷന്‍ എന്ന്‌ സുന്നികളും. വസാനം മധ്യസ്ഥന്മാര്‍ സദസ്സ്‌ പിരിച്ചുവിടുകയായിരുന്നു.
(തുടരും)

2009, ജനുവരി 26, തിങ്കളാഴ്‌ച

ഉള്ളുതുറന്നൊരെഴുത്ത്‌


അന്‍വര്‍ സാദത്ത്‌, എടരിക്കോട്‌

പരിശുദ്ധ ദീനിസ്ളാമിെന്‍റ വിധി വിലക്കുകളെ മാറ്റി മറിച്ചും മഹാരഥന്‍മാരെ അപകീര്‍ത്തിപ്പെടുത്തുകയും പ്രവാചക ശിരോമണിയെ തേജോവധം ചെയ്തും അവിരാമം തുടരുന്നു നവ ജൂതായിസുകളായ കേരളത്തിലെ മുബ്തദിഉകള്‍.യഥാര്‍ത്ഥത്തില്‍ പ്രവാചകന്‍മാരെ കൊല്ലല്‍ ഹോബിയാക്കവരുടെ അനന്തരവകാശികളാണിവര്‍.ദീനിെന്‍റ ശിആറുകളെ ഏതൊരാള്‍ നിന്ദിക്കുന്നുവൊ അവന്‍ അപകടം വരുത്തിവെക്കുന്നവനാണ്‌ എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഗള്‍ഫ്‌ നാടുകളില്‍ ചെല്ലുമ്പോള്‍ അവിടുത്തെ ആടംബരങ്ങളില്‍ കുളിച്ചവര്‍ക്ക്‌ ഏതെങ്കിലും ജൂത വഹ്ഹാബിയെ അനുകരിക്കേണ്ടിവരുന്നത്‌ സാധരണയില്‍ കണ്ടുകൊണ്ടിരിക്കുന്നതിന്‌ ഉദാഹരണമാണ്‌ അങ്ങ്‌ കടലിനക്കരെ ഷാര്‍ജയില്‍ നിന്നും ഈ കേരളക്കയിലേക്ക്‌ മലിനീകരണത്തിന്‌ വേണ്ടി മാത്രം വരുന്ന ഒരു കട്ടുപ്പാറക്കാരന്‍ സലഫി. നല്ലവരായ കുടംബത്തെപ്പോലും നാറ്റിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. ഇവരെ അനുകരിക്കുന്ന കുഞ്ഞാടുകളെ എല്ലാ തെമ്മാടിത്തരത്തിനും കയറൂരി വിട്ടിരിക്കുന്നതായിട്ടാണ്‌ അറിവ്‌. കാളപൂട്ടു സബാനിയാക്കളില്‍ പെട്ട ബാലുശേരിക്കാരനെ മിമ്പറയില്‍ കയറ്റി പ്രസംഗിക്കുന്ന, വെടി വീരന്‍ കായക്കൊടിയെ വെല്ലുവിളിക്കാന്‍ അയച്ച്‌ നാറുന്ന, മരുന്നു മാറി കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സിഹ്‌റും ജിന്നും മാറി മാറി വരുന്ന ഡോകട്‌റര്‍ സ്വലാഹിനെക്കെണ്ട്‌ തൌഹീദ്‌ പഠിപ്പിച്ച സ്വന്തം ഉസ്താദിനെ ജനമദ്ധ്യത്തില്‍ താറടിക്കുന്ന, വെള്ളിയാഴ്ച ഖുതുബ കേള്‍ക്കാന്‍ വന്ന സ്ത്രീക്ക്‌ ഗര്‍ഭം ഫ്രീയായി നല്‍കിയ മൌലവിക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി സലാമത്താക്കുന്ന, മഞ്ചേരി എടവണ്ണക്കടുത്ത സ്ഥലത്തുള്ള പെണ്‍കുട്ടിയുടെ തുടയില്‍ കയറി..... ജിന്നിറക്കിയ മൌലവിക്ക്‌ സിന്താബാദ്‌ വിളിക്കുന്ന....... അങ്ങിനെ നീളുന്ന പട്ടികയില്‍ എനിയും എത്രയുണ്ട്‌ തൌഹീദ്‌ പ്രചാരകരുടെ പോരിശ. ഇത്രയും എഴുതേണ്ടി വന്നത്‌ പാവപ്പെട്ടവരുടെ ഈമാന്‍ നശിപ്പിക്കാന്‍ ജൂതായസത്തിെന്‍റ റിക്കൂട്മെണ്ട്‌ ഏജന്‍സികളായ ഇവരുടെ ചതി നിശ്പക്ഷമതികളെ അല്ലാതെ അവര്‍ക്ക്‌ ഓശാന പാടുന്നവരെ നിങ്ങള്‍ക്ക്‌ സമുദായം മാപ്പ്തരില്ല. പക്ഷെ എനിയും നിങ്ങള്‍ക്ക്‌ നന്നാകുവാനും നന്നാക്കുവാനും സമയം ഉണ്ട്‌ ഭയനാകരമായ ദിനം ഓര്‍ത്തു മടങ്ങൂ ദീനിസ്ളാമിക്കേ്‌.

അന്‍വര്‍ സാദത്ത്‌, എടരിക്കോട്‌.

2009, ജനുവരി 4, ഞായറാഴ്‌ച