എ പി വിഭാഗം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. ...ലീഗിനെ കരിവാരി തേക്കാന്‍ നോക്കുന്നത്‌ യൂത്ത്‌ ലീഗിെന്‍റ ചുണ കുട്ടികള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല.........ചേളാരി സെക്രട്ടറി വഹ്ഹാബി മതത്തിലേക്ക്‌.....ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് സൗന്ദര്യ മല്‍സരം..?..എസ്കെ എസ് എസ് എഫ് ബോര്‍ഡ്‌ ചെളി തേക്കുക സ്വര്‍ഗത്തിലേക്ക്‌ പോകാന് (balusheri)‍...

ഒരു നിമിഷം

ഈ ബ്ളോഗില്‍ പഴയ താളുകളില്‍ ഞെട്ടിക്കുന്ന ചിലതുണ്ട്‌ അത്‌ കൊണ്ട്‌ പഴയ താളുകള്‍ കാണുവാന്‍ മറക്കല്ലേ... കാണുവാന്‍ മറക്കല്ലേ... മദീനയിലുള്ള റസൂലുല്ലാന്‍റ പച്ച ഖുബ്ബ തകര്‍ക്കും എന്ന്‌ മുജാഹിദുകള്‍ ആരും പറഞ്ഞിട്ടില്ലാ എന്ന്‌ പറഞ്ഞ്‌ അവര്‍ക്ക്‌ ഓശാന പാടുന്നവര്‍ ഇത്‌ ഒന്ന്‌ കാണുകതല മൊട്ടയടിക്കല്‍ കുഫ്‌രിയത്താണ്‌ ബാലുശേരി മൊട്ടയടിച്ചപ്പോള്‍ എന്ത്‌ സംഭവിച്ചു....

2008, ഡിസംബർ 31, ബുധനാഴ്‌ച

The Israeli operation killed more than 360 people in four days
















Ernakulam (Cochin, Kerala) District Collector Receives a Sweet Gift that


സ്ത്രീകളെ പൊതു രംഗത്തേക്ക്‌ വലിച്ചിഴക്കുന്ന പരിഷ്കരണ വാദികളോട്.സ്ത്രീകളെ പൊതു രംഗത്ത് ഇറക്കുമ്പോള്‍ കിട്ടുന്ന അസുലഭ നിമിഷങ്ങളില്‍ ചിലത് മാത്രമാണ് ഇത്. വോ?

2008, ഡിസംബർ 24, ബുധനാഴ്‌ച

സത്യത്തിന്‌ വേണ്ടി നിലകൊള്ളും

കുടുംബത്തിനെക്കുറിച്ച്‌ വായനക്കാരുടെ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ദൈനംദിനം കിട്ടിക്കൊണ്ടിരിക്കുന്നത്‌ അണിയറ ശില്‍പ്പികള്‍ക്ക്‌ ആവേശം ഉളവാക്കുന്നു എന്ന്‌ പറയാതിരിക്കുവാന്‍ കഴിയില്ല. ധാരാളം ആക്ഷേപങ്ങളും അഭിപ്രായങ്ങളും കിട്ടുന്നതിനാല്‍ വായനക്കാരുടെ എണ്ണം വര്‍ദ്ദിച്ചുകൊണ്ടിരിക്കുന്നതില്‍ സന്തോഷമുണ്ട്‌.വിഭിന്ന ആദര്‍ശക്കാരാണ്‌ വായനക്കാരിലധികവും.ഉള്ളത്‌ പറയാതിരിക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ കൂട്ടത്തില്‍ ഭീഷണിയും ഉണ്ട്‌. ഭീഷണികള്‍ പൂമാലയായി സ്വീകരിക്കുന്നു. കുടംബം സത്യത്തിന്‌ വേണ്ടി നിലകൊള്ളും. എല്ലാ വായനക്കാരും സഹകരിക്കുക!

2008, ഡിസംബർ 22, തിങ്കളാഴ്‌ച

2008, ഡിസംബർ 21, ഞായറാഴ്‌ച

ന്യായീകരിക്കാന്‍ മിനക്കെടരുത്‌

മനുഷ്യ മസ്തിഷകങ്ങളെ ജൂത രക്തം പിടിപ്പെട്ടാല്‍ അവര്‍ എന്ത്‌ ചെയ്യുവാനും പറയുവാനും പ്രശ്നങ്ങളുണ്ടാക്കി ബദ്‌റില്‍ ഇബ്ളീസ്‌ ഒപ്പിച്ച പണി ചെയ്യുവാനും കഴിയും. അതെ പറഞ്ഞ്‌ വരുന്നത്‌ ഒരു പ്രാധമിക അറിവ്‌ പോലും ഇല്ലാത്തവനെ പള്ളിയില്‍ നിയോഗിച്ച്‌ രംഗം വഷളായതിനെയാണ്‌ സൂചിപ്പിക്കുന്നത. ലോകത്ത്‌ ഏത്‌ മത വിഭാഗത്തിനും അറിയാം പരിശുദ്ധ ഖുര്‍ആനാണ്‌ തുല്ല്യതയില്ലാത്ത ഗ്രന്ഥമെന്ന്‌. അതിനെ പാരായണം ചെയ്യല്‍ ഏറ്റവും പുണ്യമുള്ള കാര്യമാണ്‌ ഇബാദത്താണ്‌.അതിനെ നിന്ദിക്കല്‍ ജൂതിയ്യരുടെ അജണ്ടയാണ്‌. അതിന്‌ മുസ്ളിം നാമദാരികളെ വിലക്കെടുത്ത്‌ പണം വാരിയെറിയുന്നത്‌ ഇന്നത്തെ കാണാ കാഴ്ചയിലൊന്നാണ്‌. യാസീന്‍ സൂറ ഓതുന്നതിനേക്കാള്‍ നല്ലത്‌ മാതൃഭൂമി പത്രം വായിക്കുന്നതാണ്‌ പോല്‍. ഇങ്ങിനെ തോന്നുന്നത്‌ മുഴുവനും പറയിപ്പിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുന്നത്‌ മുസ്ളിമിന്‌ ഭൂഷണമല്ല.അത്‌ മുവഹ്ഹിദീങ്ങളില്‍ പെട്ടവരായാല്‍ പോലും അതിെന്‍റ തനി നിറം വെളിച്ചത്ത്‌ കൊണ്ട്‌ വരും അതിനെ ന്യായീകരിക്കാന്‍ മിനക്കെടരുത്‌. കള്ള്‌ കുടിക്കുന്നതിനെക്കാളും വ്യഭിചരിക്കുന്നതിനേക്കാളും പലിശയക്കാളും വലിയ പാതകം ഖുനൂത്‌ ഓതലും നിസ്ക്കരത്തിെന്‍റ ശേഷമുള്ള പ്രാര്‍ത്ഥനയാണ്‌ പോല്‍. നഊദുബില്ലാ...

2008, ഡിസംബർ 18, വ്യാഴാഴ്‌ച


നമ്മിലെ ഭീകരവാദിയും തീവ്ര വാദിയും ആരാണ്‌?
തെന്‍റ ഇഷ്ടത്തിന്‌ വഴങ്ങാത്തവരെ പല പേരിലും വിളിച്ച്‌ മാനസിക വിഷമങ്ങള്‍ സൃഷടിക്കുന്നവന്‍. പ്രവാചകന്‍മാരെ അപമാനിക്കുന്നവര്‍. അല്ലാഹുവിെന്‍റ ഇഷ്ട ദാസന്‍മാരെ പരിഹസിക്കുന്നവര്‍. ഇസ്ളാമില്‍ ഇല്ലാത്ത കാര്യം പ്രവാചകരില്‍ വെച്ച്‌ കെട്ടുന്നവര്‍. ആക്രമങ്ങള്‍ക്ക്‌ കൂട്ടു നില്‍ക്കുന്നവര്‍. സ്ത്രീകളെ അവഹേളിക്കുന്നവര്‍. തെരുവു നാടകങ്ങളില്‍ ഇസ്ളാമിനെ കണ്ടെത്തുന്നവരും സിനിമയെ പ്രോത്സാഹിപ്പിക്കുന്നവരും. രാഷ്ട്രീയക്കാര്‍ക്ക്‌ വേണ്ടി ഇസ്ളാമിനെ പണയം വെക്കുന്നവര്‍. ********* ശിര്‍ക്ക്‌ ചെയ്യല്‍ കൊടിയ പാവങ്ങളിലായിട്ടാണ്‌ ഇസ്ളാമിെന്‍റ കാഴ്ചപ്പാട്‌.നമ്മില്‍ എത്ര പേര്‍ ഇതില്‍ നിന്നും മുക്തരാണ്‌?. ശിര്‍ക്ക്‌ ചെയ്തു നരകത്തിെന്‍റ വിറക്‌ ആകുവാന്‍ ആരും വെമ്പല്‍ കൊള്ളില്ല. ശിര്‍ക്കിെന്‍റ പേരില്‍ പല മുസ്ളിംകളെയും കുരിശിലേറ്റാനാണ്‌ പല നേതാക്കളും ആഗ്രഹിക്കുന്നത്‌ എന്ന്‌ തോന്നിപ്പോകും. (ഇത്‌ ആരെയും നോവിക്കാനല്ല) കാര്യം ഇതായിരിക്കെ പല സ്ഥലത്തുമുള്ള പള്ളികളും മറ്റ്‌ ആരാദനാലയങ്ങളും ഇസ്ളാമിെന്‍റ ശത്രുക്കളെപ്പോലും നാണിപ്പിക്കുന്ന രൂപത്തില്‍ ആരോപണങ്ങളാല്‍ വിറങ്ങലിപ്പിച്ചിരിക്കുന്നു. ചിലര്‍ക്ക്‌ ഇത്‌ ഒരു ഹോബിയാണ്‌ എങ്കില്‍ ആളിക്കത്തുന്ന നരകത്തിനെ ഒന്ന്‌ കണ്ണടച്ച്‌ ഒരു മിനുട്ട്‌ സ്മരിക്കുക! ഹാ എന്ത്‌ മാത്രം ഭയാനകരം!!
*********************************
ശിര്‍ക്ക്‌ എന്ന്‌ പറഞ്ഞാല്‍ എന്ത്‌ എന്ന്‌ അറിയാത്തവര്‍ പോലും സ്റ്റേജില്‍ കയറി ലജ്ജിപ്പിക്കുന്ന തരത്തില്‍ വാ യില്‍ വരുന്നതെല്ലാം തട്ടി വിട്ടു പ്രശ്നങ്ങളുണ്ടാക്കുന്നു. ഒന്നിനെയും വേദനിപ്പിക്കുന്നത്‌ ശരിയല്ല, വിശിഷ്യ ഒരു മുവഹ്ഹിദിനെയും. ഇത്‌ അറിയാതെ അരച്ചാണ്‍ വയറിന്‌ വേണ്ടിയൊ മറ്റു ഭൌതി സുഖങ്ങള്‍ക്ക്‌ വേണ്ടിയൊ ആയിരിക്കും പലരും മറ്റുള്ളവരെ വെറുപ്പിക്കാനും തമ്മിലടിപ്പിക്കാനും ശ്രമിക്കുന്നത്‌. ഇത്‌ ശരിയല്ല എന്ന്‌ കുടുംബത്തിന്‌ വേണ്ടി ഞങ്ങള്‍ വാദിക്കുന്നു. ആര്‌ വെറുത്താലും സ്നേഹിച്ചാലും ശരി.
****************************************************
വെള്ളിയാഴ്ച ദിവസമാണ്‌ പ്രവാസികളുടെ ഒഴിവ്‌ ദിവസം. എങ്കില്‍ ദിവസങ്ങളില്‍ വെച്ച്‌ ഏറ്റവും നല്ല ദിവസമായ അന്ന്‌ സാശ്വത ജീവിതമായ പരലോകത്തിന്‌ വേണ്ടി എന്ത്‌ ചെയ്തു? എന്ന്‌ ഒരു ആത്മ പരിശോദനയാവാം.

2008, ഡിസംബർ 16, ചൊവ്വാഴ്ച


നിരവധി കാഴ്ചകള്‍ കണ്ട്‌ മനം കുളിര്‍ത്തവരാണ്‌ പലരും. എങ്കില്‍ ഈ മനുഷ്യ പഴം നിറഞ്ഞു നില്‍ക്കുന്ന മരം എത്ര പേര്‌ കണ്ടിട്ടുണ്ട്‌ ? വല്ലവരും കണ്ട്‌ എന്ന്‌ അവകാശപ്പെടുന്നുവെങ്കില്‍ അതിെന്‍റ എല്ലാ വിവരങ്ങളും കുടുംബത്തില്‍ പോസ്റ്റ്‌ ചെയ്യുവാന്‍ അയച്ച്‌ തരിക. എഡിറ്റര്‍
പ്രിയ മുവഹ്ഹിദീങ്ങളെ!ഇത്‌ ആരാണ്‌ നിങ്ങള്‍ക്ക്‌ പരിചയമില്ലങ്കില്‍ അറിയുക ഫറോവയാണിത്‌. സത്യം കുഴിച്ച്‌ മൂടി അസത്യത്തിന്‌ വേണ്ടി ജീവിതം ഒഴിഞ്ഞു വെച്ച ഒരു ലോക അഹങ്കാരി പില്‍ കാലക്കാര്‍ക്ക്‌ ഏറ്റവും വലിയ ദൃഷ്ടാന്തമായി കാഴ്ച വെച്ചിരിക്കുന്ന സ്വയം നേതാവായി ചമഞ്ഞവന്‍. മഹാനായ മൂസ നബിയെ ധിക്കരിച്ചവനാണിയാള്‍ ഇതില്‍ നിന്നും അല്ലാഹുവിെന്‍റ അപാരമായ കഴിവ്‌ മനുഷ്യര്‍ മനസ്സിലാക്കണം. എന്നും തെന്‍റ ആഡംബരങ്ങളില്‍ കുളിച്ച്‌ അഹദായവനെ മറന്ന്‌ നടന്നാല്‍ പെടുന്നനെ ഓടിയെത്തുന്ന മരണത്തിെന്‍റ കരാള ഹസ്തങ്ങളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ പറ്റില്ല.
ഷൂ അത്‌ എന്തിന്‌? ഇറാക്ക്‌ നമ്മോട്‌ പറയുന്ന ഒരു തമാശ കാണുക. ലോക ഭീകരന്‍ ബുഷിന്‌ കിട്ടിയ സമ്മാനം ഏറ്റുവാങ്ങുന്ന സുന്ദരമായ കാഴ്ച. പിഞ്ചു കിടാങ്ങളോട്‌ ഒരു ദയയും കാണിക്കാത്ത കാട്ടാളന്‍മാരായ പാശ്ചാത്യന്‍മാരുടെ ചെയ്തികള്‍ക്ക്‌ കാലം മറുപടി പറയും.ചോര കുടിക്കുന്ന ചെന്നായയുടെ സ്ഥിതി എല്ലാ സ്ഥലത്തും പ്രാവര്‍ത്തികമാക്കി വിട പറയുവാനെത്തിയ സന്തോഷത്തില്‍ നില്‍ക്കുന്ന അവസരത്തിലാണ്‌ ബുഷിന്‌ ഈ ദയനീയ അവസരം ലഭിച്ചത്‌.

2008, ഡിസംബർ 11, വ്യാഴാഴ്‌ച


നീറുന്ന മനസ്സുമായി അവര്‍ ഒത്തൊരുമിച്ച്‌ കൂടുന്നു. നൊമ്പരങ്ങളുടെ കണ്ണീര്‍ കണങ്ങള്‍ ചാലിട്ടൊഴുകുന്നു.എല്ലാവരും തെന്‍റ ആവശ്യങ്ങളെക്കാള്‍ സഹപാഠികള്‍ക്കും മറ്റു ആത്മ മിത്രങ്ങള്‍ക്ക്‌ വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു.എല്ലാം നല്‍കുന്ന നാഥനിലേക്കാണ്‌ ആ മുവഹ്ഹിദുകള്‍ കൈ ഉയര്‍ത്തിയിരിക്കുന്നത്‌.

2008, ഡിസംബർ 10, ബുധനാഴ്‌ച

കാണുക! കരളലിയുക!!

മര്‍മ്മ രസം പകരുന്ന ഒരു മനുഷ്യന്‍! അതിലുപരി ശബ്ദം സംഗീതം കൊണ്ട്‌ സാഘോഷം ജനപ്രീതി നേടിയ ജന നായകന്‍.മുത്തം കൊടുക്കാനും ഒരു നോക്ക്‌ കാണുവാന്‍ പോലും സമയം കിട്ടാതെ അതുല്ല്യവാനായ കൈരളിയുടെ യുക പുരുഷന്‍ ആരാണ്‌ ഈ മഹാന്‍... ഒന്ന്‌ ക്ളിക്ക്‌ ചെയ്ത്‌ മുന്നോട്ട്‌ ....

ചിന്തിപ്പിക്കാനും ചീത്തപറയാനും ഒരാള്‍ വരുന്നത്‌ ആശാവഹമാണോ? പുളിക്കലും എടവണ്ണയും ശാന്തപുരവും തൌഹീദിെന്‍റ വെന്നിക്കൊടി പാറിപ്പറപ്പിച്ചതാര്‌? ഒതായിയും അരീക്കോടും ചെറുവാടിയും നമുക്ക്‌ നല്‍കുന്ന പാഠം എന്ത്‌? വെളിയങ്കോട്‌ ഉമ്മര്‍ മൌലവിയും കെ. എം മൌലവിയും നമ്മുടെ ആരാണ്‌? തമസ്‌ പരന്ന്‌ കിടന്ന ഇന്നലയെ വെളിച്ചത്തിെന്‍റ വെള്ളി രേഖ കാട്ടിയതാര്‌ ? മമ്പുറവും ആലി മുസ്ളിയാരും നമ്മെ വഴി കാണിച്ചവരാണോ? ഒരായിരം തെറ്റ്‌ ചെയ്തവരാണ്‌ എന്ന ബോധമൊ നന്‍മ ചെയ്ത്‌ എന്ന സന്തോഷമൊ ഏതാണ്‌ നിങ്ങളെ പിടികൂടുന്നത്‌????

2008, ഡിസംബർ 9, ചൊവ്വാഴ്ച

പ്രസംഗം പീഠത്തിലെ ഉജ്ജ്വല താരത്തിെന്‍റ പ്രവാചക പ്രേമം

പെരുന്നാള്‍ കഴിഞ്ഞു എനി നമ്മുടെ തൌഹീദ്‌ പ്രചരണം ശക്തിപ്പെടുത്തേണ്ട സമയം സമാഗതമായി. നമുക്ക്‌ അടങ്ങി ഇരിക്കുവാന്‍ ഒരിക്കലും പറ്റില്ല. അല്ലാഹുവിന്‌ വേണ്ടിയാണ്‌ നമ്മുടെ ജീവിതം എങ്കില്‍ അല്‍പ്പം ചിന്തിക്കുവാന്‍.... പലരും സമ്മേളനങ്ങള്‍ പൊടിപൊടിച്ച്‌ ശിര്‍ക്കിലേക്ക്‌ പാസ്‌ കൊടുക്കുമ്പോള്‍ നാം എന്ത്‌ ചെയ്യണം. ഒരു നിമിഷം !!!!

യാഹുദിയുടെ മൊസാദിെന്‍റ, കരാള ഹസ്തങ്ങള്‍ക്ക്‌ ഏത്‌ വിധേനയുമുള്ള സഹായം ചെയ്യുവാന്‍ വേണ്ടിയും ഒരുങ്ങിത്തിരിച്ച ഒരു വാടക പ്രസംഗകന്‍, കൃസ്തീയരെ വെല്ലുവിളിക്കുന്ന ആളാണെന്ന രൂപത്തിലാണ്‌ അയാളുടെ രംഗം പ്രവേശനം, അത്‌ കൊണ്ട്‌ ഏത്‌ മുവഹ്ഹിദിനെയും സ്വന്തം പേക്കേറ്റിലേക്ക്‌ ചേര്‍ക്കാന്‍ മൊസാദ്‌ പറഞ്ഞ വിട്ട ആളാണിയാള്‍ എന്ന്‌ മുവഹ്ഹിദീങ്ങള്‍ക്ക്‌ എനിയും മനസ്സിലാകാതെ പോയാല്‍ ഇയാള്‍ സമുദായത്തിനെ ഒറ്റിക്കൊടുത്ത്‌ നക്കിക്കൊല്ലും ജാഗ്രതയാവണം.നിശ്പക്ഷ ചിന്തയുള്ള മുവഹ്ഹിദീങ്ങളോടാണ്‌ ഇത്രയും പറഞ്ഞത്‌. അല്ലാത്തവരോട്‌ അല്‍പ്പം പറയുവാനുള്ളത്‌. നിങ്ങള്‍ ഈ പറയപ്പെട്ട പ്രസംഗ പീഡത്തിലെ ഉജ്ജ്വല താരത്തിനെ എങ്ങിനെയാണ്‌ പിന്‍ പറ്റുന്നത്‌ ? എന്ന്‌ അല്ലാഹുവിന്‌ വേണ്ടി ഒരു നിമിഷം ചിന്തിക്കുക! ഒരു സാമാന്യ ബുദ്ധിപോലും ഇല്ലാത്ത ഒരാളിനെ എങ്ങിനെയാണ്‌ നിങ്ങള്‍ വാടക പ്രാസംഗികനാക്കി എഴുന്നള്ളിക്കുന്നത്‌. പ്രവാചകരെ ഇത്തരം മോശമാക്കിപ്പറയുന്നത്‌ ബംഗ്ളാദേശി എഴുത്ത്‌ കാരിയും ഇറാന്‍ കാരനായ സല്‍മാന്‍ റാഷ്ദിയും ഇന്ത്യക്കാരനായ ഇയാളുമാണെന്ന്‌ അറിയണമെങ്കില്‍ ഇക്ളിപ്പ്‌ ഒന്ന്‌ പരിശോദിക്കുന്നത്‌ നല്ലതാണ്‌. തൌഹീദിെന്‍റ ആളാണെന്ന വ്യാജ സര്‍ട്ടിപ്പിക്കറ്റാണ്‌ ഇയാളുടെ കൈ വശം കണ്ട്‌ പിടിച്ചു തൌഹീദിലേക്ക്‌ നല്ല നിലയില്‍ ക്ഷണിക്കുക

2008, ഡിസംബർ 8, തിങ്കളാഴ്‌ച

2008, ഡിസംബർ 4, വ്യാഴാഴ്‌ച

2008, ഡിസംബർ 3, ബുധനാഴ്‌ച

ആരും ചിരിക്കാനും കരയാനും വേണ്ടി മിനക്കെടരുത്‌: ഗൌരവത്തോടെ മറുപടി തരൂ


കുറച്ച്‌ ചോദ്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തേണ്ടി വന്നതില്‍ ആരും വൈമനസ്സ്യം കാണിക്കരുത്‌
ഏത്‌ പ്രസ്ഥാനക്കാരോടും ഉള്ള ചോദ്യമായതിനാല്‍ ആര്‍ക്കും മറുപടി തരാം ഏത്‌ പ്രസ്ഥാനക്കാരനും ചിരിക്കാനും കരയാനും ഇതില്‍ വകയില്ല.
൧.പാടത്ത്‌ പണിയെടുക്കുന്ന കര്‍ഷകന്‍ (കാളപൂട്ട്‌ കാരന്‍) ദീനിെന്‍റ കാര്യത്തില്‍ ഫത്‌വ ഇറക്കുന്നതും മസ്‌അലകള്‍ തോന്നുന്ന രൂപത്തില്‍ പറയുവാന്‍ പള്ളിയിലെ മിമ്പറ ഒരുക്കി കൊടുക്കുന്നതും ആരാണ്‌. ൨. കണ്ണേറിെന്‍റയും ജിന്നിറക്കത്തിെന്‍റയും മറവില്‍ ഒരു സമൂഹത്തിനെ മൊത്തം കരിവാരിതേച്ച്‌ എടവണ്ണ മുണ്ടേങ്ങരയില്‍ നടന്നത്‌ എന്താണ്‌൩.ഖബര്‍ സിയാറത്തിനെ പല്ലും നഖവും ഉപയോഗിച്ച്‌ ക്രൂശിച്ച്‌ കൊണ്ടിരുന്ന ഫാറൂഖി യു.എ.ഇ.യിലെ അബൂദാബിയലെ ശൈഖ്‌ സായിദിെന്‍റ ഖബറിടത്തില്‍ ആഴ്ചയി ഒരിക്കല്‍ പോയി സിയാറത്ത്‌ നടത്തി ഖുര്‍ആന്‍ പാരായണം നടത്തിയതിെന്‍റ ഹുക്മ്‌ എന്താണ്‌. ?൪.സ്റ്റേജ്‌ കെട്ടി മനുഷ്യരെ വെറുപ്പിക്കുന്ന അങ്ങാടി പ്രഭാഷണ ചടങ്ങും മരിച്ച വീട്ടില്‍ ചെന്ന്‌ മൌലിദിെന്‍റ സദസ്സില്‍ ഇരുന്നു. ഭക്ഷണം കഴിച്ച്‌ മുങ്ങിയ സലഫിയുടെ സ്ഥിതി എന്താണ്‌. ൫. സ്വന്തം സുല്ലമി ഉസ്താദിനെ ആത്തറച്ചി കലക്കും എന്ന്‌ പറഞ്ഞ്‌ വെല്ലു വിളിക്കുന്ന ഡോക്ടര്‍ സ്വലാഹിയുടെ സ്ഥിതി എന്താണ്‌ ??൬.കരിമ്പിലാക്കല്‍ മുവഹ്ഹിദ്‌ ? നാണം കെടുത്തുന്ന പ്രസംഗത്തിെന്‍റ വിധി എന്താണ്‌ .. ?൬.മൂസയുടെ മകന്‍ ശിബിനിനെ സ്വാമി ആക്കി, ഉമര്‍ മൌലവിയുടെ മകന്‍ ബഷീര്‍ മാസ്റ്ററെ സ്വാമി ആക്കി പയ്യനടം മഠം ഉണ്ടാക്കി പ്രതിഷ്ടിച്ചു. ജമാല്‍ ചെറുവാടിക്ക്‌ ജിന്ന്‌ ഇറക്കാന്‍ പെണ്‍ കുട്ടികളെ കാഴ്ച വെച്ചത്‌ , ജമീല ടീച്ചര്‍ വിശദീകരണം നടത്തുന്നത്‌ ഇത്‌ ഏത്‌ തൌഹീദ്‌ ? ഓണ്‍ ലൈനാണ്‌??

2008, ഡിസംബർ 2, ചൊവ്വാഴ്ച

ബ്രൈക്കില്ലാത്ത ഉസ്താദ്‌


ഒരു ഉസ ്താദ്‌ നല്ല ഈണത്തില്‍ പ്രഭാഷണം നടത്തുന്നു. ചുറ്റിലും ആള്‍ക്കാള്‍ തടിച്ച്‌ കൂടിയിരിക്കുന്നു, ഇത്‌ കണ്ട മുവഹ്ഹിദായ ഒരാള്‍ തെന്‍റ കാറ്‌ ഒരിടത്തില്‍ സൈടാക്കി പ്രസ്തുത മജ്ലിസ്‌ ലക്ഷ്യമാക്കി നീങ്ങുന്നു. കിട്ടിയ ഒരിടത്ത്‌ സീറ്റ്‌ ഉറപ്പിച്ച്‌ സ്റ്റേജിലെ ഉസ്താദിനെ നോക്കുന്നു. ഹാ! എന്തൊരു ഭാഗ്യം നമ്മുടെ ഹുസൈന്‍ ഉസ്താദ്‌ തന്നെ, ആഹ്ളാദഭരിതനായി കേട്ട്‌ കൊണ്ടിരിക്കെ ഉസ്താദ്‌ ബ്രൈക്കില്ലാതെ പോകുന്നതായി തോന്നി. അടുത്തിരിക്കുന്ന ഷാജഹാന്‍ മൌലവിയോട്‌ ചോദിച്ചു ഇത്‌ എന്താ സംഭവം ഹുസൈന്‍ ഉസ്താദിെന്‍റ ശൈലി മാറിപ്പോയല്ലൊ ?? കേള്‍ക്കേണ്ട താമസം ഷാജഹാന്‍ മൌലവി പറഞ്ഞു. നമ്മുടെ ശൈലി മാറ്റം വരുത്തേണ്ടി വന്നിരിക്കുന്നു. എനിയും നല്ലത്‌ മാത്രം പറഞ്ഞാല്‍ കേള്‍ക്കാന്‍ അടുത്ത യൂനിറ്റില്‍ നിന്നുള്ള പ്രവര്‍ത്തകരെ കിട്ടാതെ വരും. കേള്‍ക്കാന്‍ നല്ല ഹരം വേണം അതിന്‌ വേണ്ടിയാണ്‌ ഹുസൈന്‍ ഉസ്താദിനെ തന്നെ നമ്മള്‍ വയളിന്‌ തിരഞ്ഞെടുത്തത്‌ ....... എങ്കില്‍ പിന്നെ നിങ്ങളും നിങ്ങളുടെ ഉസ്താദും തന്നെ ആയിക്കോളൂ.. എല്ലാ തെറിപ്പാട്ടിനും അല്ലാഹുവിനോട്‌ ഉസതാദ്‌ മറുപടി പറയേണ്ടി വരും. കേള്‍ക്കുന്ന നിങ്ങള്‍ക്ക്‌ ലജ്ജയില്ലേ..??? ഞാന്‍ പോകുന്നു.. എനിക്കിത്‌ കേള്‍ക്കാന്‍ വയ്യാ... .........*********......... **************അന്യരെ ചീത്ത പറയല്‍ ഹോബിയാക്കിയ ഒരു പള്ളിയിലെ ഇമാം. അല്ലാഹുവാെന്‍റ കോടതിയെ പറ്റി ഒരു പേടിയില്ലാതെ സ്വന്തം പിതാവിനെ പോലും പരിഹസിക്കുന്ന ഇമാം അതാണ്‌ സലഫികളും അല്ലാത്തവരും അറിഞ്ഞിരിക്കേണ്ട ഇമാം ? ഇദ്ദേഹത്തെ അനുകരിച്ചാല്‍ ഗള്‍ഫിലെ ഷാര്‍ജയില്‍ അമൂല്യമായ നിധിയുണ്ട്‌ എന്ന്‌ കേരളത്തിലെ മുവഹ്ഹിദീങ്ങളായ പാവങ്ങള്‍ ഈമാന്‍ കൊണ്ടിരിക്കുന്നതിനാല്‍ എടവണ്ണ മണ്ടേങ്ങരയിലും പന്നിപ്പാറയിലും എടവണ്ണ ടൌണില്‍ പോലും മുവഹ്ഹിദീങ്ങളില്‍ അഭിപ്രായം രൂക്ഷമായിരിക്കുന്നത്‌ മൂടിവെക്കാന്‍ പറ്റില്ല. സത്യ സന്തത അവഗണിച്ചതിന്‌ ചിലര്‍ക്ക്‌ കിട്ടിയ ശിക്ഷയായി ഇതിനെ കരുതുന്നവര്‍ ഇല്ലാതില്ല.

സത്യം മനസ്സിലാക്കാന്‍ ഉപദേശം കേള്‍ക്കുകയും ഒപ്പം കാണുകയും ചെയ്യുക

2008, ഡിസംബർ 1, തിങ്കളാഴ്‌ച

ഓശാരമായി കാണാന്‍ പറ്റിയ ക്ളിപ്പായത്‌ കൊണ്ട്‌ ആര്‍ക്കും വേദനിക്കാനൊന്നുമില്ല

നിങ്ങള്‍ ഒരു സമുദായത്തെ/ഒരു സംഘടനയെ പ്രതിനിധീകരിക്കുന്നവര്‍ ആണ്‌ എങ്കില്‍ നിങ്ങള്‍ മുവഹ്ഹിദായിരിക്കല്‍ നിര്‍ബന്ധമാണ്‌.പടച്ച തമ്പുരാനോട്‌ ഉത്തരം പറയേണ്ടവരാണ്‌ എന്ന ഉത്തമബോധം നമുക്ക്‌ ഉണ്ടായിരിക്കണം.നാം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാവണം, നമ്മെ അനുകരിക്കാനാണ്‌ നമ്മുടെ അനുയായികള്‍ ശ്രമിക്കുന്നത്‌. പെട്ടെന്ന്‌ ഒരു കാര്യത്തെ കണ്ണടച്ച്‌ എതിര്‍ക്കുകയോ ആവാഹിക്കുകയോ ചെയ്യരുത്‌. പീണനവും പീഡനവും നാം തരം തിരിച്ച്‌ മനസ്സിലാക്കുക തന്നെ വേണം. പൈങ്കിളി സാഹിത്യങ്ങള്‍ കൊണ്ട്‌ നമ്മുടെ നാട്ടുകാര്‍ ഉന്‍മാദ ന്യത്തം നടത്തുമ്പോള്‍ അതിനെ തന്ത്ര പരമായി ചെറുക്കേണ്ട ബാദ്ധ്യത മറന്ന്‌ പോകരുത്‌. മലീമസമാണീ പൈങ്കിളി. തലനാര്‌ എന്ന പേരില്‍ കുടംബത്തിനെ ചലിപ്പിക്കുമ്പോള്‍ പലരും ഇതിനെ മറ്റൊരു കണ്ണ്‌ കൊണ്ട്‌ കാണുവാന്‍ ശ്രമിക്കുന്നില്ലാ എന്ന്‌ ഉറപ്പ്‌ വരുത്താന്‍ ശ്രമിക്കുന്നുണ്ട്‌. ഇത്‌ കുടുംബം നല്ല നിലയാവാന്‍ വേണ്ടി പിറവിയെടുത്ത തലനാര്‌ ആയതിനാല്‍ നല്ല കാര്യത്തിന്‌ മാത്രമെ ഇതിനെ നിങ്ങള്‍ ഉപയോഗിക്കേണ്ടതുള്ളു എന്ന നിര്‍ബന്ധം നമുക്കുണ്ട്‌. ഇതിലുള്ള ക്ളിപ്പുകള്‍ ഓരോന്നും പരമാവധി നിങ്ങള്‍ കാണുകയും മറ്റുള്ളവരെ കാര്യം ബോധ്യമാക്കികൊടുക്കുകയും വേണം.ഓശാരമായി കാണാന്‍ പറ്റിയ ക്ളിപ്പായത്‌ കൊണ്ട്‌ ആര്‍ക്കും വേദനിക്കാനൊന്നുമില്ല. പരമാവധി സത്യം പ്രാപിക്കാന്‍ വെമ്പല്‍ കൊള്ളുന്നവരിലേക്ക്‌ ഇതിനെ പ്രചരിപ്പിക്കല്‍ നിങ്ങളുടെ ധാര്‍മ്മിക അവകാശമാണ്‌. ഉത്തമ ബോധ്യം ഉള്ളവരാവണം നിങ്ങള്‍. നാഥന്‍ നല്ലത്‌ ചെയ്യുന്നവരില്‍ നമ്മേ ചേര്‍ത്തി അനുഗ്രഹിക്കട്ടെ.

എന്ന്‌ ചീഫ്‌ എഡിറ്റര്‍
മുഹ്സിനാ അബ്ദുല്ല

2008, നവംബർ 26, ബുധനാഴ്‌ച

സ്റ്റേജ്‌ ഒരുക്കി കൊടുക്കുന്നവര്‍ ആരായിരിക്കും ?.


ബലി പെരുന്നാള്‍ ഇതാ വന്നെത്തിക്കെണ്ടിരിക്കുന്നു. പ്രവാചകനായ ഇബ്‌റാഹീം നബി(അ)െന്‍റയും പ്രിയ പുത്രന്‍ ഇസ്മാഈല്‍ നബി (അ)െന്‍റയും ത്യാഗ്വജ്ജലമായ സ്മരണകളുമായി ലോക മുസ്ളിംകളുടെ പുണ്യ ദിനത്തിന്‌ ധാരാളം ചിന്തിക്കാന്‍....അന്തകാര അനിഷ്ട സംഭവളെ ത്യജിക്കാന്‍....തങ്ങളുടെ മക്കളോട്‌ എത്രത്തോളം വാത്സല്യം കാണിക്കാമൊ അതിലുപരി അവര്‍ക്ക്‌ ധാര്‍മ്മിക ബോധം ഉണ്ടാക്കി കൊടുക്കുവാന്‍ ..... എല്ലാറ്റി്വനും ഉതകുമാറ്‌ ആഘോഷം റബ്ബിെന്‍റ തൃപ്തിയിലാക്കുവാനും ഹജ്ജിനെത്തുന്ന ലോക മുസ്ളിംകളോട്‌ ഐക്യം ധാര്‍ഢ്യം പ്രഖ്യാപിക്കുവാനുംവേണ്ടി അറഫാദിനം (ദുല്‍ ഹിജ്ജ ഒമ്പതിന്‌) വ്യതം അനുഷ്ടിക്കല്‍ സുന്നത്താണ്‌. ഇവിടെയാണ്‌ ഒരു പ്രധാന വിഷയം മുസ്ളിംകള്‍ ചിന്തിക്കേണ്ടത്‌, സിയോണിസ്റ്റുകളില്‍ നിന്ന്‌ അച്ചാരം വാങ്ങിയ ഏതാനും മുസ്ളിം നാമദാരികളായ ചാരന്‍മാര്‍ പറയുന്നു, ഹജ്ജിന്‌ എത്തുന്നവരില്‍ എല്ലാവരും മുസ്ളിംകളല്ല മുശ്‌രിക്കുകളും ഉണ്ട്‌ എന്ന്‌. സൌദ്യ ഗവര്‍മെണ്ടിനെപ്പോലും തോജോവധം ചെയ്യുവാനും (കാരണം അമുസ്ളിംകള്‍ക്ക്‌ ഹറമെന്ന്‌ അടയാളപ്പെടുത്തിയ ബൌണ്ടറിലേക്ക്‌ പ്രവേശനം അനുവദിക്കില്ല) മുസ്ളിംകളെ വൃണപ്പെടുത്തുന്ന രൂപത്തില്‍ പ്രസംഗിക്കുന്ന. അഥവാ ഹജ്ജിനെത്തുന്നവര്‍ക്ക്‌ അപകടങ്ങള്‍ സംഭവിക്കുന്നതിെന്‍റ കാരണം അവിടെ മുസ്ളിമല്ലാതെ എത്തിയത്‌ കൊണ്ടാണ്‌ പോലും. ഇത്തരം ആള്‍ക്ക്‌ സ്റ്റേജ്‌ ഒരുക്കി കൊടുക്കുന്നവര്‍ ആരായിരിക്കും ?.

മക്കളെ നമുക്ക്‌ രക്ഷിക്കാന്‍ കഴിയൂ

മുസ്ളിം ലോകം വളരെ ഏറെ പ്രധാന്യം കല്‍പ്പിക്കുന്ന ഹജ്ജിനെ പരിഹസിക്കുന്നത്‌ മുസ്ളിം രക്തം ശരീരത്തിലുള്ളവര്‍ക്ക്‌ സഹിക്കാന്‍ കഴിയില്ല. വിവരമില്ലാത്തവനെ പണ്ഡിതനാക്കി ഇസ്ളാമിനെ കൊച്ചാക്കുന്ന പ്രവണത സിയോണിസ്റ്റ്‌ തന്ത്രമാണ്‌.ഇതിനെ അനുഗരിച്ച്‌ ഞാനും മുസ്ളിമാണ്‌ എന്ന്‌ ഇസ്ളാമിെന്‍റ തത്വ സംഹിതകളെ തേജോവധം ചെയ്യുന്നത്‌ എങ്ങിനെയാണ്‌ അനുവദിക്കുക?. ഇവിടെ നമുക്ക്‌ ഒന്ന്‌ മനസ്സിലാക്കാം മുസ്ളിമീെന്‍റ അടയാളങ്ങളെ പാശ്ചാത്യന്‍മാര്‍്‌ കണ്ട്‌ കൂടാ. മുസ്ളിമിെന്‍റ ഐക്യത്തെ സഹിച്ച്‌ കൂടാത്തവരാണവര്‍. എവിടെ ഇല വീണാലും എല്ലാം മുസ്ളിമിെന്‍റ അകൌണ്ടിലേക്ക്‌ എഴുതു തള്ളുന്ന ജൂതായിസങ്ങള്‍ അവര്‍ക്ക്‌ ഓശാന പാടുന്ന മീഡിയകള്‍. ഇത്തരണത്തിലാണ്‌ മുസ്ളിം ചിന്നങ്ങളെ അവഹേളിക്കുന്ന ആട്ടിന്‍ തോലണിഞ്ഞ ചെന്നായ എത്തുന്നത്‌. അവരെ നമുക്ക്‌ മനസ്സിലാക്കാന്‍ നാളെയുടെ ഭാവി ഭാസുരങ്ങളായ മക്കളെ നമുക്ക്‌ രക്ഷിക്കാന്‍ കഴിയൂ.

ഇവിടെ കാണുന്നവ പരിശോദിച്ചാല്‍ അറിയാം

എത്രയെത്ര മനുഷ്യര്‍ പെട്ടെന്ന്‌ വിട പറഞ്ഞുപോകുന്നു. നാം ഒരിക്കലും ഈ ലോകത്ത്‌ അവരുമായി എനി ഒന്ന്‌ മീറ്റ്‌ നടത്തണമെന്ന്‌ പറഞ്ഞാല്‍ നടക്കില്ല. അപ്പോള്‍ നാം ആരെയും ചീത്ത പറയരുത്‌. നമ്മുടെ സംസ്കാരം അതാണ്‌. വായില്‍ വരുന്നത്‌ ആരുടെ മുന്നിലും എന്ത്‌ വന്നാലും ശരി എന്ന അഹങ്കാരത്തോടെ വിളിച്ച്‌ പറയരുത്‌. നമ്മുടെ പേര്‌ വെച്ച ഒരു മനുഷ്യന്‍ പറയുന്നത്‌ ഇവിടെ കാണുന്നവ പരിശോദിച്ചാല്‍ അറിയാം

ഈ കുടുംബ മിത്രങ്ങളോട്‌

നാം ഒരു കുടുംബമാണ്‌.ആയിരുന്നു.എന്നാല്‍ പിന്നെ എന്താണ്‌ നമ്മുടെ ഇടയില്‍ സംഭവിച്ചത്‌. ഒരിക്കലും സംഭവിക്കാന്‍ പറ്റാത്തത്‌. സംഭവിച്ചു. എനി ഇപ്പോള്‍ നാം എന്താണ്‌ ഒരു ഐക്യ ശ്രമമായിക്കൂടെ....? അല്‍പ്പം ചില കാര്യങ്ങള്‍ ഉള്‍ കൊള്ളിച്ച്‌ കൊണ്ടുണ്ടാക്കിയ ഒരു നിമിഷം ചിന്തിക്കേണ്ട ഏതാനും ചില കാര്യങ്ങള്‍ നന്‍മ ഉദ്ദേശിച്ച്‌ കൊണ്ട്‌ മാത്രം ഇവിടെ നിങ്ങള്‍ക്കായി, നന്‍മക്കായി ഇത്‌ ഒന്ന്‌ തുറന്ന്‌ കാണുകയും മനസാ വാചാ കര്‍മ്മണ നിങ്ങള്‍ ഇതിനോട്‌ എങ്ങിനെ പ്രതികരിക്കുന്നു. സാദരം സവിനയം അറിയിക്കുക. ഈയുള്ളവന്‍ ഇത്‌ കൊണ്ട്‌ അല്ലാഹുവിെന്‍റ പ്രീതി മാത്രമാണ്‌ ഉദ്ദേശിക്കുന്നത്‌ നന്‍മയില്‍ വീണ്ടും നമുക്ക്‌ ഒന്നിക്കാം അല്ലാഹു അനുഗ്രഹിക്കട്ടെ. പ്രതീക്ഷയോടെ ഈ കുടുംബ മിത്രങ്ങളോട്‌

2008, നവംബർ 25, ചൊവ്വാഴ്ച