2008, ഡിസംബർ 21, ഞായറാഴ്‌ച
ന്യായീകരിക്കാന്‍ മിനക്കെടരുത്
മനുഷ്യ മസ്തിഷകങ്ങളെ ജൂത രക്തം പിടിപ്പെട്ടാല്‍ അവര്‍ എന്ത് ചെയ്യുവാനും പറയുവാനും പ്രശ്നങ്ങളുണ്ടാക്കി ബദ്‌റില്‍ ഇബ്ളീസ് ഒപ്പിച്ച പണി ചെയ്യുവാനും കഴിയും. അതെ പറഞ്ഞ് വരുന്നത് ഒരു പ്രാധമിക അറിവ് പോലും ഇല്ലാത്തവനെ പള്ളിയില്‍ നിയോഗിച്ച് രംഗം വഷളായതിനെയാണ് സൂചിപ്പിക്കുന്നത. ലോകത്ത് ഏത് മത വിഭാഗത്തിനും അറിയാം പരിശുദ്ധ ഖുര്‍ആനാണ് തുല്ല്യതയില്ലാത്ത ഗ്രന്ഥമെന്ന്. അതിനെ പാരായണം ചെയ്യല്‍ ഏറ്റവും പുണ്യമുള്ള കാര്യമാണ് ഇബാദത്താണ്.അതിനെ നിന്ദിക്കല്‍ ജൂതിയ്യരുടെ അജണ്ടയാണ്. അതിന് മുസ്ളിം നാമദാരികളെ വിലക്കെടുത്ത് പണം വാരിയെറിയുന്നത് ഇന്നത്തെ കാണാ കാഴ്ചയിലൊന്നാണ്. യാസീന്‍ സൂറ ഓതുന്നതിനേക്കാള്‍ നല്ലത് മാതൃഭൂമി പത്രം വായിക്കുന്നതാണ് പോല്‍. ഇങ്ങിനെ തോന്നുന്നത് മുഴുവനും പറയിപ്പിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുന്നത് മുസ്ളിമിന് ഭൂഷണമല്ല.അത് മുവഹ്ഹിദീങ്ങളില്‍ പെട്ടവരായാല്‍ പോലും അതിെന്‍റ തനി നിറം വെളിച്ചത്ത് കൊണ്ട് വരും അതിനെ ന്യായീകരിക്കാന്‍ മിനക്കെടരുത്. കള്ള് കുടിക്കുന്നതിനെക്കാളും വ്യഭിചരിക്കുന്നതിനേക്കാളും പലിശയക്കാളും വലിയ പാതകം ഖുനൂത് ഓതലും നിസ്ക്കരത്തിെന്‍റ ശേഷമുള്ള പ്രാര്‍ത്ഥനയാണ് പോല്‍. നഊദുബില്ലാ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ